<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6493304535833230110</id><updated>2011-11-27T16:47:57.223-08:00</updated><category term='football-copa america special'/><category term='ചാമ്പ്യന്‍സ്‌ ലീഗ്‌'/><category term='TENNIS-PICTURE SPECIAL'/><category term='ബാഴ്‌സലോണ'/><category term='CRICKET'/><category term='FOOTBALL'/><category term='welcome to kalikkalam'/><category term='ഫുട്‌ബോള്‍'/><category term='CHESS'/><category term='അക്തര്‍'/><category term='ക്രിക്കറ്റ്‌'/><category term='മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌'/><category term='ആഴ്‌സനല്‍'/><category term='ചെല്‍സി'/><category term='ലിവര്‍പൂള്‍'/><category term='tennis-interview'/><category term='TENNIS'/><title type='text'>കളിക്കാലം</title><subtitle type='html'>കാലം മറക്കാത്ത കായിക വാര്‍ത്തകള്‍ക്കായി ഒരിടം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default?max-results=100'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>27</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6493304535833230110.post-235050259728169566</id><published>2008-04-03T05:01:00.000-07:00</published><updated>2008-04-03T05:32:16.420-07:00</updated><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്‌'/><category scheme='http://www.blogger.com/atom/ns#' term='അക്തര്‍'/><title type='text'>അക്തറിന്‌ അഞ്ചുവര്‍ഷം വിലക്ക്‌</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/R_TISzr7akI/AAAAAAAAAaw/clDBV3imHLQ/s1600-h/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184989296447941186" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/R_TISzr7akI/AAAAAAAAAaw/clDBV3imHLQ/s400/1.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;ലോകക്രിക്കറ്റിലെ ഏറ്റവും വേഗമാര്‍ന്ന ബൗളര്‍, ഷൊയബ്‌ അക്തറിന്റെ കരിയറിന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തന്നെ തിരശീലയിട്ടു. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‌ അക്തറിനെ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അഞ്ചുവര്‍ഷത്തേക്ക്‌ വിലക്കി. അച്ചടക്ക ലംഘനത്തിന്‌ നല്ലനടപ്പിലായിരുന്ന അക്തര്‍ ശിക്ഷാകാലയളവില്‍ പാക്‌ ബോര്‍ഡിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട്‌ കടുത്ത ശിക്ഷ ചോദിച്ചുവാങ്ങുകയായിരുന്നു. &lt;/span&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പി.സി.ബി. അച്ചടക്ക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ്‌ ശിക്ഷ ഏര്‍പ്പെടുത്തിയതെന്ന്‌ പി.സി.ബി. ചെയര്‍മാന്‍ നസീം അഷ്‌റഫ്‌ വെളിപ്പെടുത്തി. അക്തറിന്‌ ഈ നടപടിക്കെതിരെ അപ്പീല്‍ പോകാം. അക്തറിന്‌ അഞ്ചു വര്‍ഷത്തേക്ക്‌ പാകിസ്ഥാനിലോ പാക്‌ ടീമിനുവേണ്ടി വിദേശത്തെവിടെയെങ്കിലുമോ കളിക്കാനാവില്ല. എന്നാല്‍ ഏപ്രില്‍ 18ന്‌ തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) കളിക്കുന്നതിന്‌ നിരോധനമൊന്നുമില്ല. എന്നാല്‍, പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വിലക്ക്‌ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അക്തറിന്‌ കളിക്കാന്‍ അനുവാദം നല്‍കില്ലെന്ന്‌ ഐ.പി.എല്‍ അധികൃതരും വ്യക്തമാക്കിയതോടെ, ക്രിക്കറ്റ്‌ മേലാളന്മാര്‍ ഒരു വലിയ താരത്തെ പൂര്‍ണമായി ഇല്ലാതാക്കുന്നതില്‍ വിജയിച്ചു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ താരമായിരുന്നു അക്തര്‍ ഐ.പി.എല്ലില്‍ &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നും വിവാദങ്ങളുടെ തോഴനായിരുന്ന അക്തറിന്റെ കരിയര്‍ ഇതോടെ അവസാനിക്കുകയാണെന്നാണ്‌ സൂചന. ടീമിനകത്തും പുറത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്‌ ശീലമാക്കിയ അക്തറിന്‌ കടിഞ്ഞാണിടാന്‍ ക്യാപ്‌റ്റനോ കോച്ചിനോ കഴിയാത്ത നില പലപ്പോഴുമുണ്ടായിട്ടുണ്ട്‌. പരിക്കും അച്ചടക്ക ലംഘനങ്ങളും ഉത്തേജക വിവാദവും നിറഞ്ഞതാണ്‌ 11 വര്‍ഷം നീളുന്ന അക്തറിന്റെ കരിയര്‍. ദക്ഷിണാഫ്രിക്കയില്‍ ട്വന്റി 20 ലോകകപ്പ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ടീമംഗം മുഹമ്മദ്‌ ആസിഫിനെ ബാറ്റുകൊണ്ടടിച്ചതിന്‌ 13 മത്സരങ്ങളില്‍ വിലക്കും 34 ലക്ഷം രൂപ പിഴശിക്ഷയും അക്തര്‍ ഏറ്റുവാങ്ങിയിരുന്നു. അപ്പീലിനെ തുടര്‍ന്ന്‌ നല്ലനടപ്പിലായിരുന്നു അക്തര്‍. ജനവരി മാസത്തില്‍കളിക്കാരുടെ കരാര്‍ പ്രഖ്യാപനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ പി.സി.ബി. ഇരട്ടത്താപ്പ്‌ കാട്ടുകയാണെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച്‌ അച്ചടക്കലംഘനം നടത്തിയത്‌. നല്ലനടപ്പ്‌ വിലക്കായി പരിണമിച്ചത്‌ അങ്ങനെയാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പി.സി.ബി.പ്രഖ്യാപിച്ച 15 കളിക്കാരുടെ പട്ടികയില്‍ പെടാതെ പോയതാണ്‌ അക്തറെ ചൊടിപ്പിച്ചത്‌. അക്തറിന്‌ മാത്രമായി പ്രത്യേകമൊരു വാഗ്‌ദാനം പി.സി.ബി.മുന്നോട്ടുവെച്ചെങ്കിലും അതു നിരസിക്കപ്പെട്ടു. 'എനിക്കും അക്തറിനും ദു:ഖകരമായ ദിനം'-ശിക്ഷ പ്രഖ്യാപിച്ച പി.സി.ബി. ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/R_TIcDr7alI/AAAAAAAAAa4/lSx58Hfrd6Q/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184989455361731154" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/R_TIcDr7alI/AAAAAAAAAa4/lSx58Hfrd6Q/s400/2.jpg" border="0" /&gt;&lt;/a&gt;46 ടെസ്റ്റുകള്‍ കളിച്ച അക്തര്‍ 178 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്‌. 138 മത്സരങ്ങളില്‍ 219 വിക്കറ്റാണ്‌ ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യക്കെതിരെ ബാംഗ്ലൂരിലെ അവസാന ടെസ്റ്റിലാണ്‌ അവസാനമായി കളിച്ചത്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പി.സി.ബി.യെ വിമര്‍ശിച്ച ലെഗ്‌സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയയും ചൊവ്വാഴ്‌ച അച്ചടക്കസമിതി മുമ്പാകെ ഹാജരായിരുന്നു. കളിക്കാര്‍ക്കായുള്ള പി.സി.ബി.യുടെ കരാറില്‍ ബി ഗ്രൂപ്പില്‍ നിന്നും സി ഗ്രൂപ്പിലേക്ക്‌ തരംതാഴ്‌ത്തിയതാണ്‌ കനേരിയയെ ചൊടിപ്പിച്ചത്‌. പി.സി.ബി.ക്കെതിരെ പരസ്യമായി രംഗത്തുവന്ന കനേരിയ ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും കടുത്ത ഭാഷയില്‍ അദ്ദേഹത്തെ ശാസിച്ചിട്ടുണ്ട്‌. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-235050259728169566?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/235050259728169566/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=235050259728169566' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/235050259728169566'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/235050259728169566'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2008/04/blog-post_03.html' title='അക്തറിന്‌ അഞ്ചുവര്‍ഷം വിലക്ക്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/R_TISzr7akI/AAAAAAAAAaw/clDBV3imHLQ/s72-c/1.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-3441173142665140724</id><published>2008-04-02T14:09:00.000-07:00</published><updated>2008-04-02T14:15:13.715-07:00</updated><category scheme='http://www.blogger.com/atom/ns#' term='ചെല്‍സി'/><category scheme='http://www.blogger.com/atom/ns#' term='ചാമ്പ്യന്‍സ്‌ ലീഗ്‌'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='ലിവര്‍പൂള്‍'/><category scheme='http://www.blogger.com/atom/ns#' term='ആഴ്‌സനല്‍'/><title type='text'>ആഴ്‌സനല്‍-ലിവര്‍പൂള്‍ സമനില ഫെനര്‍ബാസിന്‌ അട്ടിമറിജയം</title><content type='html'>&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/R_P24Tr7aiI/AAAAAAAAAag/qoeKGEiBCmw/s1600-h/3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184759043251202594" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/R_P24Tr7aiI/AAAAAAAAAag/qoeKGEiBCmw/s400/3.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;സെല്‍ഫ്‌ ഗോളിലൂടെ ടീമിനെ പിന്നിലാക്കുക. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ, ഒന്നാന്തരമൊരു ഗോളിലൂടെ ടീമിനെ മുന്നിലെത്തിക്കുക. ബ്രസീലിയന്‍ താരം ഡെയ്‌വിഡ്‌ വില്ലനും ഹീറോയുമായ ദിവസം തുര്‍ക്കി ക്ലബ്‌ ഫെനര്‍ബാസ്‌ ഇംഗ്ലീഷ്‌ വമ്പന്മാര്‍ ചെല്‍സിയെ 2-1ന്‌ അട്ടിമറിച്ചു. ഇസ്‌താംബുളില്‍ നടന്ന മത്സരം അട്ടിമറിയില്‍ കോരിത്തരിച്ചപ്പോള്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലുകളുടെ രണ്ടാം ദിനം ലണ്ടനില്‍ ഇംഗ്ലീഷ്‌ ക്ലബ്ബുകളുടെ പോരോട്ടം സമനിലയില്‍ പിരിഞ്ഞു (1-1). ലണ്ടനില്‍ ആഴ്‌സനലിനുവേണ്ടി ഇമ്മാനുവല്‍ അഡബേയറും ലിവര്‍പൂളിനുവേണ്ടി ഡിര്‍ക്ക്‌ കുയ്‌റ്റും ഗോളടിച്ചു.ഫെനര്‍ബാസ്‌ താരം ഡെയ്‌വിഡ്‌ വഴങ്ങിയ സെല്‍ഫ്‌ഗോളില്‍ മുന്നിലെത്തിയ ചെല്‍സിയെ കോളിന്‍ കാസിം റിച്ചാര്‍ഡ്‌സിലൂടെയാണ്‌ ഫെനര്‍ബാസ്‌ തളച്ചു. തകര്‍പ്പനൊരു ഷോട്ടിലൂടെ ഡെയ്‌വിഡ്‌ ഫെനര്‍ബാസിനെ ചരിത്ര വിജയത്തിലെത്തിക്കുകയും ചെയ്‌തു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;കരുത്തരുടെ പോരാട്ടമായിരുന്നു ലണ്ടനിലെ എമിറേറ്റ്‌സ്‌ സ്റ്റേഡിയത്തില്‍ നടന്ന ആഴ്‌സനല്‍-ലിവര്‍പൂള്‍ പോരാട്ടം. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ ആദ്യവെടിപൊട്ടിച്ചത്‌ ആഴ്‌സനലായിരുന്നു. ഗോളിലേക്ക്‌ നിരന്തരം ആക്രമണം നയിച്ച ആഴ്‌സനല്‍ നിര വിശ്വസ്‌തനായ ടോഗോ സ്‌ട്രൈക്കര്‍ ഇമ്മാനുവല്‍ അഡബേയറിലൂടെ 26-ാം മിനിറ്റില്‍ മുന്നിലെത്തി. വാന്‍ പേഴ്‌സി കോര്‍ണറിനെത്തുടര്‍ന്ന്‌ നല്‍കിയ ക്രോസില്‍ അഡബേയര്‍ ഉയര്‍ന്നുചാടിയെടുത്ത ഹെഡ്ഡര്‍ വലയിലേക്ക്‌ പതിക്കുകയായിരുന്നു. അഡബേയറെ അത്രനേരവും മാര്‍ക്ക്‌ ചെയ്‌തുനിന്ന ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ സാമി ഹൈപ്പിയ ഈ നീക്കം പ്രതീക്ഷിച്ചിരുന്നില്ല.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;എന്നാല്‍ ആഴ്‌സനലിന്റെ ആഹ്ലാദം അല്‌പായുസ്സായിരുന്നു. ഗോള്‍ തിരിച്ചടിക്കാനുള്ള ആവേശത്തില്‍ പ്രത്യാക്രമണം നടത്തിയ ലിവര്‍പൂളിനെ ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ കുതിപ്പ്‌ ഒപ്പമെത്തിച്ചു. ജെറാര്‍ഡും ബാബേലും ചേര്‍ന്ന്‌ നടത്തിയ നീക്കമാണ്‌ ഗോളിലെത്തിയത്‌. പന്തുമായി ബോക്‌സിലേക്ക്‌ കുതിച്ച ജെറാര്‍ഡ്‌ നല്‍കിയ ക്രോസ്‌ ആഴ്‌സനല്‍ പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ ഡിര്‍ക്ക്‌ കുയ്‌റ്റ്‌ വലയിലേക്ക്‌ തട്ടിയിട്ടപ്പോള്‍ മത്സരം 29 മിനിറ്റിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ലീഡ്‌ നേടാനുള്ള സുവര്‍ണാവസരങ്ങള്‍ ആഴ്‌സനലിനും ലിവര്‍പൂളിനും പിന്നെയും ലഭിച്ചെങ്കിലും ഗോള്‍ക്കീപ്പര്‍മാരുടെ മികവില്‍ ഇരുടീമും സമനിലയില്‍ പിടിച്ചുനിന്നു. ആഴ്‌സനല്‍ ഗോളി അല്‍മുനിയക്കും ലിവര്‍പൂള്‍ ഗോളി പെപ്പെ റെയ്‌നയ്‌ക്കും തിരക്കുപിടിച്ച ദിവസമായിരുന്നു ഇത്‌.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;രണ്ടാം പകുതിയിലും ആഴ്‌സനല്‍ മുന്നിലെത്തേണ്ട ഒന്നിലേറെ അവസരങ്ങള്‍ പാഴായി. 72-ാം മിനിറ്റില്‍ സെസ്‌ക്‌ ഫാബ്രിഗസ്‌ ഗോളിലേക്ക്‌ തട്ടിവിട്ട പന്ത്‌ ആഴ്‌സനല്‍ മിഡ്‌ഫീല്‍ഡര്‍ ബെന്‍ഡ്‌നറുടെ കാലില്‍ത്തട്ടി ഗോളാകാതെ പോയപ്പോള്‍ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയം തരിച്ചിരുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/R_P29Tr7ajI/AAAAAAAAAao/-UWJ2nySsp8/s1600-h/4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184759129150548530" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/R_P29Tr7ajI/AAAAAAAAAao/-UWJ2nySsp8/s400/4.jpg" border="0" /&gt;&lt;/a&gt;ഇസ്‌താംബൂളില്‍, ബ്രസീല്‍ ഡിഫന്‍ഡര്‍ റോബര്‍ട്ടോ കാര്‍ലോസിനെക്കൂടാതെയിറങ്ങിയ ഫെനര്‍ബാസിന്‌ ചെല്‍സിയുടെ ലോകോത്തരനിരയെ പിടിച്ചുനിര്‍ത്താന്‍ ഏറെ ആയാസപ്പെടേണ്ടിവന്നു. നിരന്തര ആക്രമണം ചെറുക്കുവാന്‍ നടത്തിയ ശ്രമത്തിനിടെയുണ്ടായ പിഴവിലാണ്‌ ചെല്‍സി മുന്നിലെത്തിയത്‌.13-ാം മിനിറ്റില്‍, ചെല്‍സി താരം ഫ്‌ളോറന്റ്‌ മലൗദയുടെ ക്രോസ്‌ പുറത്തേയ്‌ക്കടിച്ചുകളയാന്‍ ശ്രമിച്ച ഫെനര്‍ബാസ്‌ മിഡ്‌ഫീല്‍ഡര്‍ ഡെയ്‌വിഡിന്‌ പിഴച്ചു. പന്ത്‌ വലയിലേക്കാണ്‌ കയറിയത്‌.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;രണ്ടുഗോള്‍ കൂടി ചെല്‍സി ആദ്യ പകുതിയില്‍ നേടേണ്ടതായിരുന്നു. ദിദിയര്‍ ദ്രോഗ്‌ബയുടെ ഗോള്‍ശ്രമങ്ങള്‍ ഫെനര്‍ബാസ്‌ ഗോളി വോള്‍കാന്‍ ഡെമിറെല്‍ ശ്രമപ്പെട്ട്‌ കുത്തിയകറ്റി. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;രണ്ടാം പകുതിയില്‍ മിഷയേല്‍ ബാലാക്കിന്റെ ഉറച്ച രണ്ട്‌ ഗോള്‍ ഷോട്ടുകള്‍ ഡെമിറെല്‍ തട്ടിത്തെറിപ്പിച്ചു.രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച ഫെനര്‍ബാസ്‌ താരങ്ങള്‍ 65-ാം മിനിറ്റില്‍ ഫലം കണ്ടു. പകരക്കാരനായി കോളിന്‍ കാസിം റിച്ചാര്‍ഡ്‌സ്‌ ഇറങ്ങിയതോടെയാണ്‌ തുര്‍ക്കി ക്ലബ്ബിന്റെ ആക്രമണങ്ങള്‍ കൂടുതല്‍ ചിട്ടയാര്‍ജിച്ചത്‌. കാസിം തന്നെയായിരുന്നു ഗോള്‍സ്‌കോറര്‍. മുന്‍ ഷെഫീല്‍ഡ്‌ യുണൈറ്റഡ്‌ താരമായ കാസിമിന്റെ തകര്‍പ്പന്‍ ഷോട്ട്‌ ചെല്‍സി ഗോള്‍കീപ്പര്‍ കുഡിസിനിയെ പരാജയപ്പെടുത്തി വലയില്‍കയറുമ്പോള്‍ ചെല്‍സി പ്രതിരോധം എവിടെയുമില്ലായിരുന്നു. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ആക്രമണങ്ങള്‍ക്കൊടുവില്‍ ഡെയ്‌വിഡിനെ ഹീറോയാക്കിയ ഗോള്‍ 82-ാം മിനിറ്റില്‍ പിറന്നു. 30 വാര അകലെ നിന്നെടുത്ത ഷോട്ട്‌ വലയില്‍ കയറുമ്പോള്‍ ചെല്‍സിയുടെ ലോകോത്തര താരങ്ങള്‍ നിസ്സഹായരായ കാഴ്‌ചക്കാരായിനിന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-3441173142665140724?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/3441173142665140724/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=3441173142665140724' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3441173142665140724'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3441173142665140724'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2008/04/blog-post_02.html' title='ആഴ്‌സനല്‍-ലിവര്‍പൂള്‍ സമനില ഫെനര്‍ബാസിന്‌ അട്ടിമറിജയം'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_g0ndGq8Z-cA/R_P24Tr7aiI/AAAAAAAAAag/qoeKGEiBCmw/s72-c/3.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-5532022172397062509</id><published>2008-04-02T14:02:00.000-07:00</published><updated>2008-04-02T14:08:35.678-07:00</updated><category scheme='http://www.blogger.com/atom/ns#' term='ചാമ്പ്യന്‍സ്‌ ലീഗ്‌'/><category scheme='http://www.blogger.com/atom/ns#' term='ഫുട്‌ബോള്‍'/><category scheme='http://www.blogger.com/atom/ns#' term='മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌'/><category scheme='http://www.blogger.com/atom/ns#' term='ബാഴ്‌സലോണ'/><title type='text'>ചാമ്പ്യന്‍സ്‌ ലീഗ്‌:മാഞ്ചസ്‌റ്ററിനും ബാഴ്‌സലോണയ്‌ക്കും ജയം</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/R_P1ODr7afI/AAAAAAAAAaI/LIbBwk4lMeE/s1600-h/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184757217890101746" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/R_P1ODr7afI/AAAAAAAAAaI/LIbBwk4lMeE/s400/1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയുടെയും വെയ്‌ന്‍ റൂമിയുടെയും മികവില്‍ റോമയുടെ നെഞ്ചകം പിളര്‍ന്ന്‌ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിയോട്‌ ഒരുപടി അടുത്തു. ജര്‍മനിയില്‍ ഷാല്‍ക്കെയെ ഒരു ഗോളിന്‌ പരാജയപ്പെടുത്തിയ സ്‌പാനിഷ്‌ ടീം ബാഴ്‌സലോണയും ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദം വിജയകരമായി പിന്നിട്ടു. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;റോമയുടെ മുന്നേറ്റത്തോടെയാണ്‌ റോമിലെ പോരാട്ടം ആരംഭിച്ചത്‌. സംഘടിതമായ ആക്രമണങ്ങളും കൃത്യതയാര്‍ന്ന നീണ്ട പാസ്സുകളും റോമയുടെ നീക്കങ്ങളെ കൂടുതല്‍ ആകര്‍ഷണീയമാക്കിയെങ്കിലും ഫ്രാന്‍സെസ്‌കോ ടോട്ടിയുടെ അഭാവം സ്‌കോറിങ്ങിനെ വല്ലാതെ ബാധിച്ചു. ടോട്ടിയ്‌ക്ക്‌ പകരമിറങ്ങിയ മിര്‍ക്കോ വുസിനിച്ചിന്‌ തന്റെ ശ്രമങ്ങള്‍ ഗോളിലെത്തിക്കാനായില്ല. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;എന്നാല്‍ മറുഭാഗത്ത്‌ ലഭിച്ച ആദ്യാവസരം തന്നെ ഗോളിലെത്തിച്ച്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്‌റ്ററിനെ മുന്നിലെത്തിക്കുകയായിരുന്നു. 39-ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്‌. പോള്‍ സ്‌കോള്‍സിന്റെ ക്രോസ്‌ കണക്ട്‌ ചെയ്യുന്നതിനായി ബോക്‌സിലേക്ക്‌ കുതിച്ചെത്തിയ ക്രിസ്‌റ്റിയാനോ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ പന്ത്‌ വലയിലാക്കി. സീസണില്‍ ഉജ്വല ഫോമില്‍ മുന്നേറുന്ന ക്രിസ്‌റ്റിയാനോയുടെ ഏഴാം ചാമ്പ്യന്‍സ്‌ ലീഗ്‌ ഗോളായിരുന്നു അത്‌. അതോടെ, ലീഗിലെ ടോപ്‌സ്‌കോററാവുകയും ചെയ്‌തു ക്രിസ്റ്റ്യാനോ.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;രണ്ടാം പകുതി ഇരുപതുമിനിറ്റ്‌ പിന്നിട്ടപ്പോഴേക്കും മാഞ്ചസ്‌റ്റര്‍ രണ്ടാമത്തെ ഗോള്‍ കണ്ടെത്തി. വെയ്‌ന്‍ റൂണിയായിരുന്നു സ്‌കോറര്‍. വെസ്‌ ബ്രൗണ്‍ നല്‍കിയ ക്രോസില്‍ കൊറിയന്‍ താരം പാര്‍ക്ക്‌ ജി സങ്‌ നടത്തിയ ഗോള്‍ ശ്രമം പരാജയപ്പെട്ടു. ബോക്‌സിനുള്ളില്‍നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ റൂണി പന്ത്‌ തട്ടി വലയിലാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്രിസ്റ്റ്യാനോ മാഞ്ചസ്‌റ്ററിന്റെ മൂന്നാം ഗോളിനരികിലെത്തി. റോമ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ്‌ തൊടുത്ത ഷോട്ട്‌ ഗോള്‍കീപ്പര്‍ ബ്രസീലുകാരന്‍ ഡോണിയുടെ കൈയിലുരസി പോസ്‌റ്റിലിടിച്ച്‌ പുറത്തുപോയി. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/R_P1mDr7ahI/AAAAAAAAAaY/nPvVQxWFHcU/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5184757630206962194" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/R_P1mDr7ahI/AAAAAAAAAaY/nPvVQxWFHcU/s400/2.jpg" border="0" /&gt;&lt;/a&gt;ഗെല്‍സന്‍കെര്‍ഷനില്‍ ഷാല്‍ക്കെയ്‌ക്കുമേല്‍ സമ്പൂര്‍മാധിപത്യമായിരുന്നു ബാഴ്‌സലോണയ്‌ക്ക്‌. 13-ാം മിനിറ്റില്‍ത്തന്നെ സ്‌പാനിഷ്‌ ടീം മുന്നിലെത്തുകയും ചെയ്‌തു. ആന്ദ്രെ ഇനിയേസ്‌റ്റയുടെ പാസ്സില്‍നിന്ന്‌ തിയറി ഹെന്‍റി പോസ്‌റ്റിലേക്ക്‌ ഉതിര്‍ത്ത ഷോട്ട്‌ ഷാല്‍ക്കെ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂവെര്‍ തട്ടിയകറ്റി. പന്ത്‌ തിരികെ സ്വീകരിച്ച ഹെന്‍റി അത്‌ ബോയന്‍ കിര്‍ക്കിക്കിന്‌ മറിച്ചുനല്‍കി. പോയന്റ്‌ ബ്ലാങ്കില്‍നിന്ന്‌ വെടിയുതിര്‍ക്കേണ്ട കാര്യമേ ബോയനുണ്ടായിരുന്നുള്ളൂ. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;രണ്ടാം പകുതിയില്‍ ഷാല്‍ക്കെ കൂടുതല്‍ ആക്രമണകാരികളായി. ജെറാര്‍ഡ്‌ അസമോവയും കെവിന്‍ കുറാനിയും ബാഴ്‌സ ഗോള്‍മുഖം തുടരെ ആക്രമിച്ചു. പാന്തറും വെസ്റ്റര്‍മാനും രണ്ട്‌ ഷോട്ടുകളിലൂടെ ബാഴ്‌സ ഗോളി വാല്‍ഡെസിനെ പരീക്ഷിക്കുകയും ചെയ്‌തു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-5532022172397062509?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/5532022172397062509/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=5532022172397062509' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5532022172397062509'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5532022172397062509'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2008/04/blog-post.html' title='ചാമ്പ്യന്‍സ്‌ ലീഗ്‌:മാഞ്ചസ്‌റ്ററിനും ബാഴ്‌സലോണയ്‌ക്കും ജയം'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/R_P1ODr7afI/AAAAAAAAAaI/LIbBwk4lMeE/s72-c/1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-2977221185729718424</id><published>2007-06-27T11:36:00.000-07:00</published><updated>2007-06-27T11:43:47.738-07:00</updated><category scheme='http://www.blogger.com/atom/ns#' term='football-copa america special'/><title type='text'>ഉറുഗ്വായ്‌ക്കുമേല്‍ പെറുവിന്റെ താണ്ഡവം</title><content type='html'>&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RoKvXaOQVsI/AAAAAAAAAJU/yYHjVm3mamg/s1600-h/JR013-054928-pim.jpg"&gt;&lt;img id="BLOGGER_PHOTO_ID_5080816146338305730" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/RoKvXaOQVsI/AAAAAAAAAJU/yYHjVm3mamg/s400/JR013-054928-pim.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഫുട്‌ബോളിന്റെ കളിമുറ്റമായ തെക്കനമേരിക്കയിലെ പഴയ ചക്രവര്‍ത്തിമാര്‍ ഉറുഗ്വായ്‌ക്ക്‌ കാലിടറുന്നതിനു സാക്ഷ്യം വഹിച്ചുകൊണ്ട്‌ കോപ അമേരിക്ക ടൂര്‍ണമെന്റിനു തുടക്കം. 14 തവണ കോപ കിരീടം നേടിയ ചരിത്രമുള്ള ഉറുഗ്വായെ, ദുര്‍ബലരെന്നു കരുതിയ പെറുവാണ്‌ അട്ടിമറിച്ചത്‌. അതും മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌!&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;മിഗ്‌്യൂല്‍ വിലാന്റ്‌, യുവാന്‍ കാര്‍ലോസ്‌ മാരിനോ, പൗളോ ഗ്യുറേറോ എന്നിവരാണ്‌ ഉറുഗ്വായുടെ പ്രതാപകാലത്തെ ഭയക്കാതെ അവര്‍ക്കെതിരെ നിറയൊഴിച്ചത്‌. ലാറ്റിനമേരിക്കയിലെയും ലോക ഫുട്‌ബോളിലെയും ചക്രവര്‍ത്തിമാരായിരുന്ന ഉറുഗ്വായ്‌ തീര്‍ത്തും അര്‍ഹിച്ചിരുന്നില്ല ഇത്തരമൊരു പരാജയം. ഇംഗ്ലീഷ്‌ ടീം ചെല്‍സിയിലേക്ക്‌ ഇത്തവണ കൂടുമാറിയ ക്ലോഡിയോ പിസാറോയുടെ പെറുവിനെ ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലകുറച്ചു കാണുകയായിരുന്നു. പിസാറോ ഗോളടിച്ചില്ലെങ്കിലും പെറുവിന്‌ ജയിക്കാനറിയാമെന്നു തെളിയിക്കുകയായിരുന്നു അവരുടെ കേട്ടറിവില്ലാത്ത താരനിര. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സ്‌പാനിഷ്‌ ലീഗില്‍ വിയ്യാറയലിനുവേണ്ടി ഗോളടിച്ചുകൂട്ടുന്ന ഡീഗോ ഫോര്‍ലാനടക്കം മികച്ച താരങ്ങളായിരുന്നു ഉറുഗ്വായ്‌ക്കുള്ളത്‌. ബ്രസീലും അര്‍ജന്റീനയും കഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ ടീമുകളിലേറ്റവും ശകക്തരായി അവര്‍ ഗണിക്കപ്പെടുക്കയും ചെയ്‌തു. എന്നാല്‍ പെറുവിന്റെ അജ്ഞാത ശക്തിക്കുമുന്നില്‍ ഉറുഗ്വായ്‌ കീഴ്‌പ്പെടുന്നതായിരുന്നു ആദ്യ ദിനത്തിലെ കാഴ്‌ച. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഗ്രൂപ്പ എയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരാ വെനസ്വേല ജയത്തിനരികില്‍നിന്ന്‌ ബൊളീവിയയുമായി സമനില വഴങ്ങി. പിന്നിലായശേഷം തിരിച്ചടിച്ചാണ്‌ ബൊളീവിയ 2-2 സമനില സ്വന്തമാക്കിയത്‌.&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-2977221185729718424?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/2977221185729718424/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=2977221185729718424' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/2977221185729718424'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/2977221185729718424'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/06/blog-post_4410.html' title='ഉറുഗ്വായ്‌ക്കുമേല്‍ പെറുവിന്റെ താണ്ഡവം'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_g0ndGq8Z-cA/RoKvXaOQVsI/AAAAAAAAAJU/yYHjVm3mamg/s72-c/JR013-054928-pim.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-3441222702714416278</id><published>2007-06-27T11:05:00.000-07:00</published><updated>2007-06-27T11:42:14.333-07:00</updated><category scheme='http://www.blogger.com/atom/ns#' term='football-copa america special'/><title type='text'>ഇനി കോ പ്പയിലെ കൊടുങ്കാറ്റ്‌</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RoKoJ6OQVrI/AAAAAAAAAJM/GVQOH2bR_EY/s1600-h/VAN03-035740-pim.jpg"&gt;&lt;img id="BLOGGER_PHOTO_ID_5080808217828677298" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RoKoJ6OQVrI/AAAAAAAAAJM/GVQOH2bR_EY/s400/VAN03-035740-pim.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;കോപ അമേരിക്ക, ലോകകപ്പിനെക്കാളും പഴയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌. ലാറ്റിനമേരിക്കയുടെ ഫുട്‌ബോള്‍ സൗന്ദര്യവുമായി വെനസ്വേലയില്‍ 42-ാം ടൂര്‍ണമെന്റ്‌&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇനി യഥാര്‍ത്ഥ ഫുട്‌ബോളിന്റെ പോരാട്ടദിനങ്ങള്‍. തെക്കനമേരിക്കന്‍ ഫുട്‌ബോളിന്റെ മായിക സൗന്ദര്യവുമായി 42-ാം കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്‌ ചൊവ്വാഴ്‌ച വെനസ്വേലയില്‍ തുടക്കമായി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകകപ്പിനേക്കാളും പഴക്കമുള്ള ചരിത്രമാണ്‌ കോപ്പയുടേത്‌. 1916ലാരംഭിച്ച ടൂര്‍ണമെന്റ്‌ ആദ്യമായാണ്‌ വെനസ്വേലയിലെത്തുന്നത്‌. എണ്ണപ്പണത്തില്‍ തിമിര്‍ക്കുന്ന വെനസ്വേല ടൂര്‍ണമന്റിന്റെ വിജയത്തിനായി നാലായിരം കോടി രൂപയിലേറെയാണ്‌ ചെലവഴിച്ചത്‌. 1983ല്‍ പാന്‍ അമേരിക്കന്‍ ഗെയിംസിനുശേഷം വെനസ്വേലയില്‍ വിരുന്നെത്തുന്ന ആദ്യ വലിയ മേളകൂടിയാണിത്‌. 2004ലെ കോപയ്‌ക്കായി ആതിഥേയരായ പെറു വെറും 50കോടി രൂപ ചെലവഴിച്ചിടത്താണ്‌ വെനസ്വേലയുടെ കാശിറക്കിക്കളി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പോരാട്ടങ്ങള്‍ക്ക്‌ ചൂടുപിടിക്കുമ്പോള്‍, ശക്തികേന്ദ്രങ്ങളായ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും കുതിപ്പാണ്‌ കോപ അമേരിക്കയെ ആകര്‍ഷണീയമാക്കുക. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ അഭിമാന സ്‌തംഭമായ ടൂര്‍ണമെന്റില്‍ ഇരു ടീമുകളുടേയും പ്രകടനമാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. 2006 ലോകകപ്പില്‍ ആരാധകരെ നിരാശപ്പെടുത്തിയ ബ്രസീലിനും അര്‍ജന്റീനയ്‌ക്കും അടുത്ത ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക്‌ വേദി കൂടിയാണിത്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;14 തവണ വീതം കിരീടം കരസ്ഥമാക്കിയ അര്‍ജന്റീനയും ഉറുഗ്വായുമാണ്‌ കോപയിലെ മുടിചൂടാമന്നന്മാര്‍. എന്നാല്‍, ഫുട്‌ബോളില്‍ അര്‍ജന്റീനയ്‌ക്കു പിന്നിലാവുന്നത്‌ അപമാനമായി ചിന്തിക്കുന്ന ബ്രസീലിന്‌ കോപയില്‍ ഏഴു കിരീടങ്ങളേയുള്ളൂ. 2004ല്‍ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ ബ്രസീലിന്‌ കിരീടം നിലനിര്‍ത്തുകയെന്നത്‌ ഇത്തവണ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2004ലെ ടൂര്‍ണമെന്റില്‍ മികച്ച താരവും ടോപ്‌ സ്‌കോററുമായി മാറിയ അദ്രിയാനോയില്ലാതെയാണ്‌ മുന്‍ ക്യാപ്‌റ്റന്‍ കാര്‍ലോസ്‌ ദുംഗ പരിശീലിപ്പിക്കുന്ന ബ്രസീലിന്റെ വരവ്‌. സൂപ്പര്‍ താരങ്ങളായ റൊണാള്‍ഡീന്യോയയും കക്കായും മഞ്ഞപ്പടയിലില്ല. ഒരു പിടി പുതിയ താരങ്ങള്‍ അവരുടെ പ്രതീക്ഷ പേറുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1993നുശേഷം പ്രമുഖ ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാനായിട്ടില്ലെന്ന (2004 ആതന്‍സ്‌ ഒളിമ്പിക്‌സ്‌ ഒഴികെ) കദനഭാരവുമായി വരുന്ന അര്‍ജന്റനയ്‌ക്ക്‌ ഇക്കുറി പ്രതിഭകളുടെ നീണ്ട നിരയുണ്ട്‌. പഴയ പടക്കുതിരകളായ ഹെര്‍നന്‍ ക്രെസ്‌പോയും യുവാന്‍ വെറോണും പാബ്ലോ അയ്‌മറും അണിനിരക്കുന്ന അര്‍ജന്റീനയുടെ പാളയത്തില്‍ മിഡ്‌ഫീല്‍ഡ്‌ ജനറലായി റിക്വല്‍മി മടങ്ങിയെത്തിയിട്ടുമുണ്ട്‌. ലയണല്‍ മെസി, കാര്‍ലോസ്‌ ടെവസ്‌, ഫെര്‍ണാണ്ടോ ഗാഗോ, ഡീഗോ മിലിറ്റോ എന്നിവര്‍ കൂടിയാകുമ്പോള്‍, ബ്രസീലിനോചു കണക്കുതീര്‍ക്കാന്‍ പ്രാപ്‌തരായ സംഘമായി അര്‍ജന്റീന മാറുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കോപ്പയിലെ ഇത്തവണത്തെ അതിഥികള്‍, ബ്രസീലും അര്‍ജന്റീനയുമൊഴികെയുള്ള തെക്കനമേരിക്കന്‍ ടീമുകള്‍ക്ക്‌ ഭീഷണിയാണ്‌. കോണ്‍കാകാഫ്‌ ഗോള്‍ഡ്‌ കപ്പ്‌ ചാമ്പ്യന്മാരായ അമേരിക്കയും മെക്‌സിക്കോയുമാണ്‌ വരത്തന്മാര്‍. കടുത്ത അമേരിക്കന്‍ വിരുദ്ധനായ ഹ്യൂഗോ ചാവേസിന്റെ വെനസ്വേലയിലേക്ക്‌ അമേരിക്കന്‍ ഫുട്‌ബോള്‍ ടീം വരുന്നതിന്‌ രാഷ്ട്രീയപരമായും പ്രസക്തിയുണ്ട്‌. മൈതാനത്തെ പതി നൊന്നുപേരെ മാത്രമാകില്ല അമേരിക്കന്‍ ടീമിന്‌ നേരിടേണ്ടിവരിക. ഇക്വഡോര്‍, കൊളംബിയ, പാരഗ്വായ്‌ എന്നീ തനതു ലാറ്റിനമേരിക്കന്‍ ടീമുകളും വെല്ലുവിളി തീര്‍ക്കാന്‍ പ്രാപ്‌തരാണ്‌. 12 ടീമുകളാണ്‌ ടൂര്‍ണമെന്റില്‍ കളിക്കുന്നത്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഗ്രൂപ്പ്‌ എയില്‍ ഉറുഗ്വായ്‌, പെറു, വെനസ്വേല, ബൊളീവിയ. ഗ്രൂപ്പ്‌ ബിയില്‍ ബ്രസീല്‍, മെക്‌സിക്കോ, ചിലി, ഇക്വഡോര്‍. ഗ്രൂപ്പ്‌ സിയില്‍ അര്‍ജന്റീന, അമേരിക്ക, പാരഗ്വായ്‌, കൊളംബിയ. ഗ്രൂപ്പ്‌ എ മത്സരങ്ങളൊഴിച്ചാല്‍, മറ്റെല്ലാ മത്സരങ്ങളും തീപാറുമെന്നത്‌ ഇത്തവണ കോപ്പയില്‍ കൊടുങ്കാറ്റു നിറയ്‌ക്കുമെന്നുറപ്പാണ്‌. എല്ലാ മത്സരങ്ങളും ടെന്‍ സ്‌പോര്‍ട്‌സാണ്‌ സംപ്രേഷണം ചെയ്യുന്നുണ്ട്‌. ഇന്ത്യന്‍ സമയമനുസരിച്ച്‌ പിറ്റേന്ന്‌ പുലര്‍ച്ചെയും രാവിലെയുമാകും മത്സരങ്ങള്‍ തത്സമയം കാണാനാവുക.&lt;/span&gt; &lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;കോപ അമേരിക്ക തത്സമയ സംപ്രേഷണ സമയം&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;27/6/07 പുലര്‍ച്ചെ 3.35 ഉറുഗ്വായ്‌-പെറു &lt;/div&gt;&lt;div&gt;27/6/07 രാവിലെ 6.20 വെനസ്വേല-ബൊളീവിയ &lt;/div&gt;&lt;div&gt;28/6/07 പുലര്‍ച്ചെ 4.05 ഇക്വഡോര്‍-ചിലി &lt;/div&gt;&lt;div&gt;28/6/07 രാവിലെ 6.20 ബ്രസീല്‍-മെക്‌സിക്കോ&lt;/div&gt;&lt;div&gt;29/6/07 പുലര്‍ച്ചെ 4.05 പാരഗ്വായ്‌-കൊളംബിയ&lt;/div&gt;&lt;div&gt;29/6/07 രാവിലെ 6.20 അര്‍ജന്റീന-അമേരിക്ക &lt;/div&gt;&lt;div&gt;30/6/07 രാത്രി 1.35 ബൊളീവിയ-ഉറുഗ്വായ്‌ &lt;/div&gt;&lt;div&gt;1/7/07 പുലര്‍ച്ചെ 3.50 വെനസ്വേല-പെറു &lt;/div&gt;&lt;div&gt;1/7/07 രാത്രി 1.35 ബ്രസീല്‍-ചിലി&lt;/div&gt;&lt;div&gt;2/7/07 പുലര്‍ച്ചെ3.50 മെക്‌സിക്കോ-ഇക്വഡോര്‍ &lt;/div&gt;&lt;div&gt;3/7/07 പുലര്‍ച്ചെ4.05 അമേരിക്ക-പാരഗ്വായ്‌&lt;/div&gt;&lt;div&gt;3/7/07 രാവിലെ 6.20 അര്‍ജന്റീന-കൊളംബിയ &lt;/div&gt;&lt;div&gt;4/7/07 പുലര്‍ച്ചെ4.05 പെറു-ബൊളീവിയ &lt;/div&gt;&lt;div&gt;4/7/07 രാവിലെ 6.20 വെനസ്വേല-ഉറുഗ്വായ്‌&lt;/div&gt;&lt;div&gt;5/7/07 പുലര്‍ച്ചെ4.05 മെക്‌സിക്കോ-ചിലി &lt;/div&gt;&lt;div&gt;5/7/07 രാവിലെ 6.20 ബ്രസീല്‍-ഇക്വഡോര്‍ &lt;/div&gt;&lt;div&gt;6/7/07 പുലര്‍ച്ചെ4.05 അമേരിക്ക-കൊളംബിയ&lt;/div&gt;&lt;div&gt;6/7/07 രാവിലെ6.20 അര്‍ജന്റീന-പാരഗ്വായ്‌ &lt;/div&gt;&lt;div&gt;8/7/07 പുലര്‍ച്ചെ3.35 ഒന്നാം ക്വാര്‍ട്ടര്‍ഫൈനല്‍ &lt;/div&gt;&lt;div&gt;8/7/07 രാവില 6.20 രണ്ടാം ക്വാര്‍ട്ടര്‍ഫൈനല്‍ &lt;/div&gt;&lt;div&gt;8/7/07 രാത്രി 1.35 മൂന്നാം ക്വാര്‍ട്ടര്‍ഫൈനല്‍ &lt;/div&gt;&lt;div&gt;9/7/07 പുലര്‍ച്ചെ4.20 നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ &lt;/div&gt;&lt;div&gt;11/7/07 രാവിലെ 6.20 ഒന്നാം സെമി&lt;/div&gt;&lt;div&gt;12/7/07 രാവിലെ6.20 രണ്ടാം സെമി &lt;/div&gt;&lt;div&gt;14/7/07 രാത്രി 2.35 ലൂസേഴ്‌സ്‌ ഫൈനല്‍ &lt;/div&gt;&lt;div&gt;15/7/07 രാത്രി 2.35 ഫൈനല്‍&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-3441222702714416278?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/3441222702714416278/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=3441222702714416278' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3441222702714416278'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3441222702714416278'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/06/blog-post_3153.html' title='ഇനി കോ പ്പയിലെ കൊടുങ്കാറ്റ്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_g0ndGq8Z-cA/RoKoJ6OQVrI/AAAAAAAAAJM/GVQOH2bR_EY/s72-c/VAN03-035740-pim.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-5185843671174575800</id><published>2007-06-27T10:52:00.000-07:00</published><updated>2007-06-27T11:01:13.213-07:00</updated><category scheme='http://www.blogger.com/atom/ns#' term='tennis-interview'/><title type='text'>ഇവാനോവിച്ച്‌, സെര്‍ബിയയുടെ എയ്‌സ്‌</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RoKl2KOQVqI/AAAAAAAAAJE/XJhRbdS1oR8/s1600-h/PSprings_Ivanovic_A2-071_retouch.jpg"&gt;&lt;img id="BLOGGER_PHOTO_ID_5080805679503005346" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RoKl2KOQVqI/AAAAAAAAAJE/XJhRbdS1oR8/s400/PSprings_Ivanovic_A2-071_retouch.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RoKkzqOQVpI/AAAAAAAAAI8/8u3Tf7gr_L8/s1600-h/PSprings_Ivanovic_A2-071_retouch.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലിലെത്തിയ സെര്‍ബിയന്‍ താരം അന ഇവാനോവിച്ചുമായി നടത്തിയ ഇ-മെയില്‍ അഭിമുഖത്തില്‍നിന്ന്‌&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;റോളാങ്‌ ഗാരോയില്‍ ജസ്‌റ്റിന്‍ ഹെനിന്റെ പരിചയസമ്പത്തിനു മുന്നില്‍ പരാജയപ്പെട്ടെങ്കിലും അന ഇവാനോവിച്ചിന്‌ നിരാശയില്ല. ഗ്രാന്റ്‌ സ്ലാം ടെന്നീസ്‌ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ മോണിക്ക സെലസിനുശേഷമെത്തുന്ന സെര്‍ബിയക്കാരിയെന്ന പെരുമ തന്നെ ഇവാനോവിച്ചിനെ സന്തോഷിപ്പിക്കുന്നു.സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നീന്തല്‍ക്കുളം വറ്റിച്ച്‌ ടെന്നീസ്‌ കോര്‍ട്ടാക്കി അതില്‍ പന്തടിച്ചു പഠിച്ച അഞ്ചുവയസ്സുകാരിയില്‍നിന്ന്‌ ലോക ആറാം നമ്പര്‍ താരത്തിലേക്കുള്ള വളര്‍ന്ന ഇവാനോവിച്ച്‌ വനിതാ ടെന്നീസിലെ വരുംകാല സൂപ്പര്‍ താരമാണെന്ന്‌ നിരൂപകര്‍ വാഴ്‌ത്തുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സാമ്പത്തിക വിദഗ്‌ധനായ മിറോസ്ലാവിന്റെയും അഭിഭാഷകയായ ഡ്രാഗനയുടെയും മകള്‍ ടെന്നീസ്‌ ലോകത്തെത്തുന്നത്‌ ടി.വിയില്‍ മോണിക്ക സെലസ്‌ അഭിനയിച്ച പരസ്യം കണ്ടാണ്‌. അഞ്ചാം പിറന്നാളിന്‌ ടെന്നീസ്‌ റാക്കറ്റ്‌ സമ്മാനമായി വേണമെന്ന്‌ ശഠിച്ച്‌, നാട്ടിലെ ടെന്നീസ്‌ പരിശീലക കേന്ദ്രത്തില്‍ ചേര്‍ന്ന്‌ അന കളിക്കളത്തിലെത്തി. 2004ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍, 2005ല്‍ വനിതാ ടെന്നീസിലെ ഏറ്റവും ശ്രദ്ധേയയായ താരം, 2006ല്‍ യൂറോപ്പിലെ മിസ്‌ ഫെറേഷന്‍ കപ്പ്‌ ബഹുമതി എന്നിവ അനയുടെ വളര്‍ച്ചയെ കുറിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കൊസോവോയില്‍ സെര്‍ബിയന്‍ സൈനിക സാന്നിദ്ധ്യത്തിനെതിരെ നാറ്റോ സൈന്യം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍, 13-ാം വയസ്സില്‍ ഹംഗറിയിലേക്കും പിന്നീട്‌ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും കുടിയേറിയതാണ്‌ അനയുടെ കുടുംബം. ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ സ്ഥിരതാമസം. അവിടെ ഡാന്‍ ഹോള്‍സ്‌‌മാന്‍ എന്ന വ്യവസായിയുടെ സഹായത്താല്‍ അന ടെന്നീസിലെ ഉയരങ്ങളിലെത്തി. ഫ്രഞ്ച്‌ ഓപ്പണില്‍ മുന്‍ യു.എസ്‌ ഓപ്പണ്‍ ചാമ്പ്യന്‍ സ്വെറ്റ്‌ലാന കുസസ്‌നട്‌സോവയെയും ലോക രണ്ടാം നമ്പര്‍ മരിയ ഷറപ്പോവയെയും പരാജയപ്പെടുത്തി ഫൈനലിലേക്കു കുതിച്ച അന, ടെന്നീസില്‍ തന്റെ കാലം അകലെയല്ലെന്ന്‌ പ്രഖ്യാപിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഫ്രഞ്ച്‌ ഓപ്പണിനുശേഷം, അന ഇവാനോവിച്ചുമായി നടത്തിയ ഇ-മെയില്‍ അഭിമുഖത്തില്‍നിന്ന്‌?&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;സാമ്പത്തികവിദഗ്‌ധനായ അച്ഛന്‍.അഭിഭാഷകയായ അമ്മ. എങ്ങനെയാണ്‌ അവരുടെ മൂത്തമകള്‍ ടെന്നീസ്‌ താരമായത്‌&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*ടെന്നീസ്‌ എന്ന ആശയം ഞാന്‍ തന്നെയാണ്‌ ആദ്യം കൊണ്ടുവന്നത്‌. എന്റെ കുടുംബത്തില്‍ മുമ്പ്‌ ആരും തന്നെ ടെന്നീസ്‌ കളിച്ചിരുന്നില്ല. എങ്കിലും ബാസ്‌കറ്റ്‌ബോള്‍ കളിച്ചിരുന്ന അച്ഛനും ഫുട്‌ബോള്‍ കളിച്ചിരുന്ന അമ്മാവനും സ്‌പോര്‍ട്‌സിന്‌ വീട്ടില്‍ വലിയ സ്ഥാനം നല്‍കിയിരുന്നു. വീട്ടിലെല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്‌ ഇഷ്ടവുമായിരുന്നു. ടെന്നീസ്‌ കളിക്കണമെന്ന്‌ വാശിപിടിച്ചത്‌ ഞാനാണ്‌. അച്ഛനുമമ്മയും പിന്നെ അനിയന്‍ മിലോസും എന്റെ കൂടെനിന്നു. ഇപ്പോഴും അവര്‍ എന്നെ പിന്തുണയ്‌ക്കുന്നു. അവര്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും എനിക്ക്‌ തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;?കളിക്കളത്തിനകത്തും പുറത്തും തിളങ്ങുന്ന താരമാണ്‌ അന. നിരന്തരം മത്സരങ്ങള്‍, യാത്രകള്‍, പരിശീലനങ്ങള്‍, പരസ്യങ്ങള്‍.. ഈ തിരക്കുകളെ എങ്ങനെ നേരിടുന്നു&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*എല്ലാം ഒരേപോലെ കൊണ്ടുപോകാന്‍ കഴിയുന്നുവെന്നതാണ്‌ പ്രധാനം. ടെന്നീസിനാണ്‌ പരമപ്രധാനമായ സ്ഥാനം. അതെപ്പോഴും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ മറ്റുള്ളവയും ആസ്വദിച്ച്‌ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്‌. യാത്ര എനിക്ക്‌ വളരെ ഇഷ്ടമാണ്‌. അത്‌ പ്രൊഫഷണല്‍ ടെന്നീസ്‌ താരത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്‌. ഫാഷന്‍ ഫോട്ടോഷൂട്ടിങ്ങുകളാണ്‌ മറ്റൊന്ന്‌. ദിവസം മുഴുവനും ടെന്നീസ്‌ വേഷത്തില്‍നില്‍ക്കുമ്പോള്‍,ഇടയ്‌ക്ക്‌ മറ്റ്‌ ഡ്രെസ്സുകള്‍ അണിയുന്നത്‌ സന്തോഷം പകരുന്ന കാര്യമാണ്‌. അതൊരു നല്ല മാറ്റമാണ്‌. എന്നാല്‍ ഫോട്ടോ ഷൂട്ടുകള്‍ക്കുവേണ്ടി ഒരിക്കല്‍പ്പോലും ഞാന്‍ പരിശീലനം ഒഴിവാക്കിയിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;?ചെറിയൊരു കാലത്തിനിടെയാണ്‌ വലിയൊരു താരമായി അന മാറിയത്‌. ഈ മാറ്റം ജീവിതത്തിലും സ്വഭാവത്തിലും എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*ഞാന്‍ ഒട്ടുംതന്നെ മാറിയിട്ടില്ല. കുറച്ച്‌ പക്വത വന്നുവെന്നല്ലാതെ ഞാനൊട്ടുംതന്നെ മാറിയിട്ടില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌്‌. ഞാന്‍ സന്തോഷവതിയാണ്‌. ഇത്രയൊക്കെ നേടാനായതില്‍ സന്തോഷിക്കുന്ന വ്യക്തി.മനസ്സിനു നല്ല ശക്തിയുള്ള കുട്ടിയാണു ഞാന്‍. അതൊട്ടും മാറിയിട്ടില്ല. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;?തിരക്കേറിയ ടെന്നീസ്‌ താരമെന്നത്‌ ജീവിതത്തെ ബാധിച്ചിട്ടില്ലേ&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*എന്റെ പ്രായത്തിലുള്ള മറ്റുപലരെയും അപേക്ഷിച്ച്‌ ജീവിതരീതിയില്‍ ഒത്തിരി മാറ്റം വന്നിട്ടുണ്ട്‌. എന്നാല്‍ വലിയൊരു താരമായെന്ന ചിന്തയൊന്നും എനിക്കില്ല. ഞാന്‍ വെറും അന ഇവാനോവിച്ചാണ്‌. മറ്റു പലരെയും പോലെ ഹോബികളും കുട്ടിത്തങ്ങളുമുള്ള അതേ അന. പ്രധാന വ്യത്യാസം സെര്‍ബിയയിലും ടൂര്‍ണമെന്റുകളിലും എന്നെ പലരും തിരിച്ചറിയുന്നു എന്നതുമാത്രമാണ്‌. ജീവിതത്തിലെ സ്വകാര്യത നഷ്ടമാകുമെന്ന മറുവശവും ഇതിനുണ്ട്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;?ഫ്രഞ്ച്‌ ഓപ്പണ്‍ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയ മരിയ ഷറപ്പോവയുമായാണ്‌ മിക്കപ്പോഴും അന താരതമ്യം ചെയ്യപ്പെടുന്നത്‌. വരും കാല സൂപ്പര്‍ താരവുമാണ്‌ നിങ്ങളെന്ന്‌ വിലയിരുത്തപ്പെടുന്നു. എന്താണ്‌ ഈ വിലയിരുത്തലുകളോടുള്ള സമീപനം&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*ഏതെങ്കിലുമൊരു താരത്തോട്‌ മറ്റൊരാളെ തരതമ്യം ചെയ്യുന്നത്‌ ശരിയാണെന്ന്‌ ഞാന്‍ കരുതുന്നില്ല. മരിയ ഷറപ്പോവ മികച്ച കളിക്കാരിയാണ്‌ അവരോട്‌ താരതമ്യപ്പെടുത്തുന്നത്‌ ഒരു ബഹുമതിയായാണ്‌ ഞാന്‍ കരുതുന്നത്‌. എന്നാല്‍ ഷറപ്പോവയെ അപേക്ഷിച്ച്‌ എല്ലാ രീതിയിലും വ്യത്യസ്‌തയാണ്‌ ഞാന്‍. ടെന്നീസ്‌്‌ കളിക്കുന്നുവെന്നതൊഴിച്ചാല്‍ ഞങ്ങള്‍ക്കിടയില്‍ മറ്റൊരു സാമ്യവുമില്ല. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;?ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ ഹെനിനെ നേരിടുമ്പോള്‍ സഭാകമ്പം അലട്ടിയിരുന്നതായി അന പറഞ്ഞു. ഭാവിയില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തൊക്കെയാണ്‌ തയ്യാറെടുപ്പുകള്‍&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*പരിചയമാണ്‌ ഏറ്റവും പ്രധാനമെന്നു ഞാന്‍ കരുതുന്നു. ഇതേ അവസ്ഥയില്‍ അടുത്ത തവണ വരുമ്പോള്‍ ഞാന്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കും. ഹെനിനെ നേരിടുമ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. എന്നോടുതന്നെ നീതികാട്ടാനാവത്തിന്റെ ദേഷ്യം എനിക്കുണ്ടായിരുന്നു. ഫൈനലിലെത്തിയതിന്റെ ആവേശത്തിലായിരുന്നു ഞാനും. അടുത്ത തവണ കാര്യങ്ങള്‍ മാറുമെന്നുറപ്പാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;?ജൂനിയര്‍ തലം മുതല്‍ ഇന്ത്യയുടെ സാനിയ മിര്‍സയുമായി അനയ്‌ക്ക്‌ പരിചയമുണ്ട്‌. ഫ്രഞ്ച്‌ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സാനിയയെ തോല്‍പ്പിക്കുകയും ചെയ്‌തു. എന്താണ്‌ സാനിയയെക്കുറിച്ചുള്ള വിലയിരുത്തല്‍&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;*സാനിയ മികച്ച താരമാണ്‌. നല്ല വ്യക്തിയും. കഴിഞ്ഞ വര്‍ഷം മയാമിയില്‍ ഞങ്ങളൊന്നിച്ച്‌ ഡബിള്‍സ്‌ കളിച്ചിരുന്നു. പാരീസില്‍ സാനിയ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. അവരെ തോല്‍പ്പിക്കാന്‍ എനിക്ക്‌ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടിവരികയും ചെയ്‌തു. &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-5185843671174575800?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/5185843671174575800/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=5185843671174575800' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5185843671174575800'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5185843671174575800'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/06/blog-post_27.html' title='ഇവാനോവിച്ച്‌, സെര്‍ബിയയുടെ എയ്‌സ്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RoKl2KOQVqI/AAAAAAAAAJE/XJhRbdS1oR8/s72-c/PSprings_Ivanovic_A2-071_retouch.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-7768317627419548246</id><published>2007-06-27T10:48:00.000-07:00</published><updated>2007-06-27T10:51:10.772-07:00</updated><category scheme='http://www.blogger.com/atom/ns#' term='welcome to kalikkalam'/><title type='text'>കളിക്കാലത്തിലേക്ക്‌ വീണ്ടും</title><content type='html'>&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;കുറെ നാളുകളുടെ ഇടവേളയ്‌ക്കുശേഷം കളിക്കാലം വീണ്ടും സജീവമാവുകയാണ്‌. കളിക്കാലത്തിലേക്ക്‌ എല്ലാവര്‍ക്കും വീണ്ടും സ്വാഗതം&lt;/strong&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-7768317627419548246?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/7768317627419548246/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=7768317627419548246' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/7768317627419548246'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/7768317627419548246'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/06/blog-post.html' title='കളിക്കാലത്തിലേക്ക്‌ വീണ്ടും'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-4703202978277656087</id><published>2007-02-03T08:02:00.000-08:00</published><updated>2007-02-03T08:06:15.401-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>സെവാഗ്‌ അകത്തോ പുറത്തോ</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RcSy1xZeFHI/AAAAAAAAAIs/6MzPYgokD_4/s1600-h/vir10v.jpg"&gt;&lt;img id="BLOGGER_PHOTO_ID_5027339720915293298" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RcSy1xZeFHI/AAAAAAAAAIs/6MzPYgokD_4/s400/vir10v.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എട്ടു മാസം മുമ്പാണ്‌ വീരേന്ദര്‍ സെവാഗിന്റെ സ്‌ട്രോക്കുകളെ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ശൈലിയുമായി ലിറ്റില്‍ മാസ്‌റ്റര്‍ സുനില്‍ ഗാവസ്‌കര്‍ താരതമ്യം ചെയ്‌തത്‌. പന്തുകള്‍ തിരഞ്ഞെടുത്ത്‌ ഷോട്ടുകള്‍ കളിക്കാനുള്ള സെവാഗിന്റെ കഴിവാണ്‌ ഗാവസ്‌കറുടെ നല്ല വാക്കുകള്‍ നേടിയെടുത്തത്‌. 2006 ജൂണില്‍ സെന്റ്‌ ലൂസിയയില്‍ നടന്ന രണ്ടാം ടെസ്‌റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 190 പന്തുകളില്‍നിന്ന്‌ 180 റണ്‍സ്‌ നേടിയ പ്രകടനമാണ്‌ ഗാവസ്‌കറിന്റെ പരാമര്‍ശത്തിനിടയാക്കിയത്‌.എന്നാലിന്ന്‌, ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും ഉറപ്പിക്കാനാവാതെ സെവാഗ്‌ ഉഴറുകയാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യയുടെ Weapon for Mass Destruction ആയി പരിഗണിക്കപ്പെട്ടിരുന്ന സെവാഗ്‌ ഇന്ന്‌ സ്ലിപ്പ്‌ ഫീല്‍ഡര്‍മാര്‍ക്കും കീപ്പര്‍മാര്‍ക്കും ക്യാച്ച്‌ പ്രാക്ടീസ്‌ ചെയ്യാന്‍ സഹായിക്കുന്ന താരമായിരിക്കുന്നു. ഈ വീഴ്‌ച സെവാഗിന്റെ കരിയറില്‍ നിര്‍ണായകമായിരിക്കുകയാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;റോബിന്‍ ഉത്തപ്പ എന്ന പുതിയ ഓപ്പണറുടെ വരവ്‌ സെവാഗിന്‌ തന്റെ പ്രിയപ്പെട്ട സ്ഥാനം നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണ്‌ സംജാതമാക്കിയിരിക്കുന്നത്‌. എന്നാല്‍, സെവാഗില്ലാതെ ഇന്ത്യ ലോകകപ്പിനു പോകുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ലെന്ന, സെവാഗിന്റെ സ്വന്തം കോച്ച്‌ എ.എന്‍ ശര്‍മയുടെ പരിദേവനം കണക്കിലെടുക്കാതെ വയ്യ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2006ല്‍ ഇന്ത്യ വിന്‍ഡീസിലെത്തിയപ്പോള്‍, സെവാഗിന്റെ പ്രകടനാണ്‌ ക്യാപ്‌റ്റന്‍ ദ്രാവിഡ്‌ കഴിഞ്ഞാല്‍ ശ്രദ്ധേയമായിരുന്നത്‌. നാലു ടെസ്റ്റുകളില്‍നിന്ന്‌ 51 റണ്‍സ്‌ ശരാശരിയോടെ 357 റണ്‍സ്‌. ഒമ്പതു വിക്കറ്റ്‌. അഞ്ച്‌ ഏകദിനങ്ങളില്‍നിന്ന്‌ 48 റണ്‍സ്‌ ശരാശരിയോടെ 237 റണ്‍സ്‌. രണ്ടു വിക്കറ്റ്‌. ഇതേ പ്രതലത്തില്‍ നടക്കുന്ന ലോകകപ്പിലും സെവാഗിനു തന്നെയാകും ഏറെ സംഭാവന ചെയ്യാനാവുകയെന്ന്‌ പലരും മുന്നറിയിപ്പ്‌ നല്‍കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സെവാഗിന്റെ സ്ഥാനത്തേയ്‌ക്ക്‌ ഉത്തപ്പ കടന്നു വന്നാല്‍, മധ്യനിരയില്‍ ദിനേഷ്‌ കാര്‍ത്തിക്കുമായാകും സെവാഗ്‌ മത്സരിക്കേണ്ടിവരികയെന്ന നിരീക്ഷണവും ശക്തമായിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യയെന്തിനാണ്‌ രണ്ട്‌ സ്‌പെഷലിസ്റ്റ്‌ വിക്കറ്റ്‌ കീപ്പര്‍മാരുമായി ലോകകപ്പിനുപോകുന്നതെന്ന സംശയം മുന്‍ ക്യാപ്‌റ്റനും കോച്ചുമായ അജിത്‌ വഡേക്കര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്നു. ധോനി ടീമിലുള്ളപ്പോള്‍, മറ്റൊരു വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്റെ ആവശ്യമില്ലെന്ന്‌ വഡേക്കര്‍ പറയുന്നു. ധോനിയ്‌ക്ക്‌ പകരക്കാരനെ കണ്ടെത്തേണ്ടി വന്നാല്‍, രാഹുല്‍ ദ്രാവിഡിന്റെ കീപ്പിങ്‌ കഴിവുകള്‍ പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2003ല്‍ പാര്‍ത്ഥിവ്‌ പട്ടേലിനെ കാഴ്‌ചക്കാരനാക്കി ടീമിനൊപ്പം കൊണ്ടുപോയതിനു തുല്യമാകും കാര്‍ത്തിക്കിനുമെന്ന്‌ നിരൂപകര്‍ നിരീക്ഷിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സെവാഗിനെ ലോകകപ്പ്‌ ടീമില്‍ ഉള്‍പ്പെടുത്തുക ബാറ്റ്‌സ്‌മാന്‍ എന്ന രീതിയില്‍ മാത്രമാകില്ലെന്ന്‌ ഉറപ്പാണ്‌. പാര്‍ട്‌ ടൈം ബൗളര്‍, മികച്ച ഫീല്‍ഡര്‍ എന്നീ സേവനങ്ങള്‍ കൂടി അദ്ദേഹത്തില്‍നിന്ന്‌ മുതലാക്കാനാവുമെന്നത്‌ സെലക്ടര്‍മാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സെവാഗിനെ ഒഴിവാക്കിയാണ്‌ ഇന്ത്യ ലോകകപ്പിനു പോകുന്നതെങ്കില്‍ 2007 ലോകകപ്പിലെ ഏറ്റവും വലിയ വാര്‍ത്ത അതാകും. ക്രിക്കറ്റിനെ ഏറ്റവുമധികം ഭ്രാന്തമായി ആരാധിക്കുന്ന ഇന്ത്യയില്‍, അത്തരമൊരു വലിയ വാര്‍ത്തയുമായി ലോകകപ്പിനുപോകാനുള്ള ധൈര്യം ടീം മാനേജ്‌മെന്റിനുണ്ടാകില്ല. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-4703202978277656087?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/4703202978277656087/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=4703202978277656087' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/4703202978277656087'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/4703202978277656087'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/02/blog-post_03.html' title='സെവാഗ്‌ അകത്തോ പുറത്തോ'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_g0ndGq8Z-cA/RcSy1xZeFHI/AAAAAAAAAIs/6MzPYgokD_4/s72-c/vir10v.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-4576001813591467299</id><published>2007-02-02T12:36:00.000-08:00</published><updated>2007-02-02T12:57:31.315-08:00</updated><title type='text'>സച്ചിന്‍ മിഡില്‍ ഓര്‍ഡറിലേക്ക്‌</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RcOkMRZeFGI/AAAAAAAAAIg/bgwp8aff0Gs/s1600-h/11a2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5027042139811222626" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RcOkMRZeFGI/AAAAAAAAAIg/bgwp8aff0Gs/s400/11a2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വെസ്‌റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്കാര്‍ക്ക്‌ ആഘോഷമാകുന്നത്‌ പ്രധാനമായും രണ്ടു കാരണങ്ങളാലാണ്‌. &lt;a href="http://content-ind.cricinfo.com/ci/content/player/35320.html"&gt;സച്ചിന്‍ തെണ്ടുല്‍ക്കറുടെ &lt;/a&gt;പഴയ പ്രതാപത്തെ അനുസ്‌മരിപ്പിക്കുന്ന വഡോദരയിലെ സെഞ്ച്വറിയാണ്‌ അതിലാദ്യത്തേത്‌. &lt;a href="http://content-ind.cricinfo.com/ci/content/player/28779.html"&gt;സൗരവ്‌ ഗാംഗുലി&lt;/a&gt;യുടെ ടീമിലേക്കുള്ള മടങ്ങിവരവാണ്‌ രണ്ടാമത്തേത്‌. പരമ്പര ഇന്ത്യ നേടിയെന്നതിനേക്കാള്‍, ലോകകപ്പ്‌ തൊട്ടു മുന്നില്‍ നില്‍ക്കെ ഈ രണ്ടു കാരണങ്ങളാണ്‌ ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനം. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ വിമര്‍ശകര്‍ക്ക്‌ മറുപടിയെന്നോണം തീര്‍ത്ത ഇന്നിങ്‌സ്‌ ടീം ഇന്ത്യയുടെ വലിയൊരു പ്രതിസന്ധികൂടിയാണ്‌ ഇല്ലാതാക്കിയത്‌. നാലാമനായി ഇറങ്ങാന്‍ ഇന്ത്യയ്‌ക്ക്‌ ഒരു താരത്തെ തീരുമാനിക്കാന്‍ സാധിച്ചു. സച്ചിന്‍ ഇപ്പോഴത്തെ നിലയില്‍ തനിക്കേറ്റവും ചേര്‍ന്ന സ്ഥാനം ഇതാണെന്ന്‌ ഈ സീസണില്‍ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കോലാലംപുരില്‍ നടന്ന ഡി.എല്‍.എഫ്‌ കപ്പില്‍ വിന്‍ഡീസിനെതിരെ ഓപ്പണറായി ഇറങ്ങി 141 റണ്‍സെടുത്ത സച്ചിന്‍ അതിനുശേഷം ഒമ്പതു മത്സരങ്ങളില്‍ക്കൂടി ഓപ്പണറായി. രണ്ടു മത്സരത്തില്‍ മൂന്നാം നമ്പറിലും നാലു മത്സരത്തില്‍ നാലാം നമ്പരിലും ഇറങ്ങി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഓപ്പണിങ്‌ സ്ലോട്ടില്‍ ഇറങ്ങിയ പത്ത്‌ ഇന്നിങ്‌സുകളില്‍നിന്ന്‌ 389 റണ്‍സാണ്‌ സച്ചിന്‍ കണ്ടെത്തിയത്‌. 48.5 ശരാശരി ഓപ്പണറെന്ന നിലയില്‍ സച്ചിന്‍ ഈ പത്തു മത്സരങ്ങള്‍ നിലനിര്‍ത്തി. മൂന്നാമനായി ഇറങ്ങിയ രണ്ടു മത്സരങ്ങളില്‍ 32 റണ്‍സും. എന്നാല്‍ നാലാമനായി ഇറങ്ങിയ മൂന്നു മത്സരങ്ങളില്‍നിന്ന്‌ 160 റണ്‍സ്‌ സ്വന്തമാക്കിയ ലിറ്റില്‍ മാസ്റ്റര്‍ ഓപ്പണര്‍ എന്നതുപോലെ നാലാം നമ്പറിലും താന്‍ കംഫര്‍ട്ട്‌ ആണെന്നു തെളിയിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യന്‍ ബാറ്റിങ്‌ എത്ര ആഴമുള്ളതാണെങ്കിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സച്ചിനാണ്‌ അതിന്റെ നട്ടെല്ല്‌. സച്ചിന്‍ പുറത്താകുന്നത്‌ ഇന്ത്യയെ പരിക്ഷീണരാക്കുന്നത്‌ എത്രയോ തവണ കണ്ടു കഴിഞ്ഞു. ആ നിലയ്‌ക്ക്‌ സച്ചിന്റെ വിക്കറ്റ്‌ സൂക്ഷിച്ചുവെക്കുകയാണ്‌ ഇന്ത്യക്ക്‌ കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്‌. പിന്നാലെ സച്ചിനുണ്ടെന്നത്‌ ഓപ്പണര്‍മാര്‍ക്ക്‌ കൂടുതല്‍ ധൈര്യം പകരും. ഓപ്പണര്‍ എന്ന നിലയില്‍ സച്ചിന്‍ മികച്ച താരമാണെങ്കിലും, പലപ്പോഴും ഗ്ലെന്‍ മഗ്രാത്തിനെപ്പോലുള്ള ചില ബൗളര്‍മാരെ തുടക്കത്തില്‍ സച്ചിന്‌ മനസിലാക്കാനാവാതെ വരുന്നുണ്ട്‌. ഇവരുടെ ഒരു നല്ല പന്തു മതി സച്ചിനെ പുറത്താക്കാനും ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനും. 1999 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ്‌ മത്സരത്തിലും 2003 ഫൈനലിലും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തകര്‍ന്നത്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന സമ്പാദ്യം ആദ്യമേ തന്നെ ഇല്ലാതായതോടെയാണ്‌. രണ്ടു തവണയും മഗ്രാത്തായിരുന്നു സച്ചിനെ പുറത്താക്കിയത്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സച്ചിന്‍ പുറത്തായതോടെ 99ല്‍ ഇന്ത്യ നാലിന്‌ 17 എന്ന നിലയിലും 2003ല്‍ മൂന്നിന്‌ 59 എന്ന നിലയിലും തകര്‍ന്നു. ഇതൊഴിവാക്കാന്‍ സച്ചിനെ മധ്യനിരയിലേക്ക്‌ നീക്കിവെക്കുന്നതാകും അഭികാമ്യം. മികച്ച തുടക്കം ഇന്നിങ്‌സ്‌ ഒടുക്കം വരെ നിലനിര്‍ത്തുന്നതിലും ഇന്നിങ്‌സ്‌ മികച്ച രീതിയില്‍ അവസാനിപ്പിക്കുന്നതിലുമാണ്‌ ഇന്ത്യന്‍ ബാറ്റിങ്‌ സമീപകാലത്ത്‌ പരാജയപ്പെട്ടത്‌.വിന്‍ഡീസിനെതിരെ കട്ടക്കില്‍ 32 ഓവറില്‍ നാലിന്‌ 232 എന്ന നിലയില്‍ നിന്ന ഇന്ത്യ 268നു പുറത്തായതോര്‍ക്കുക. ഇതൊഴിവാക്കാന്‍ മധ്യനിരയില്‍ സച്ചിനെപ്പോലൊരു താരത്തിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്‌. സ്‌ട്രൈക്ക്‌ റൊട്ടേറ്റ്‌ ചെയ്‌ത്‌ എതിര്‍ ഫീല്‍ഡിങ്ങിനെ തകര്‍ക്കുന്നതിനും സച്ചിന്‍ വേണം. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2006-07 സീസണില്‍ ലോകത്തെ ഏറ്റവും മികച്ച റണ്‍വേട്ട സച്ചിന്റേതാണ്‌. 14 മത്സരങ്ങളില്‍നിന്ന്‌ 44.61 ശരാശരിയോടെ 580 റണ്‍സ്‌. പോണ്ടിങ്ങും ലാറയും ഹസിയും ദ്രാവിഡുമൊക്കെ പിന്നിലാണ്‌. ഇത്ര മികച്ച ഫോമില്‍ നില്‍ക്കുന്ന തെണ്ടുല്‍ക്കര്‍, ലോകകപ്പില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ട ആയുധമാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:130%;color:#ff0000;"&gt;2006-07 സീസണിലെ റണ്‍വേട്ടക്കാര്&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;‍താരം      മത്സരം   റണ്‍സ്‌    ഹൈയസ്‌റ്റ്‌      ശരാശരി   സെഞ്ച്വറി   ഫിഫ്‌റ്റി&lt;/div&gt;&lt;br /&gt;&lt;div&gt;സച്ചിന്‍      15        580          141*               44.61         2                3&lt;/div&gt;&lt;br /&gt;&lt;div&gt;പോണ്ടിങ്‌ 14      460          111                  38.33       1                 5&lt;/div&gt;&lt;br /&gt;&lt;div&gt;ലാറ             20     475          87                   31.66        0                 3&lt;/div&gt;&lt;br /&gt;&lt;div&gt;ദ്രാവിഡ്‌       13       436          78                  36.33        0                5&lt;/div&gt;&lt;br /&gt;&lt;div&gt;ഹസി          14         392        109               98.00          1                1  &lt;/div&gt;&lt;br /&gt;&lt;div&gt;ധോനി         14          376         62                 34.18          0                 3&lt;/div&gt;&lt;br /&gt;&lt;div&gt;സെവാഗ്‌     10         148         65                  14.80          0                  1&lt;/div&gt;&lt;br /&gt;&lt;div&gt;ഗാംഗുലി      3          179         98                  59.66           0                 2&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സച്ചിനെ നാലാം നമ്പറിലേക്ക്‌ ഇറക്കുന്നതോടെ, ഓപ്പണിങ്‌ സ്ലോട്ടിലേക്ക്‌ സെലക്ടര്‍മാരുടെ ശ്രദ്ധ വീണ്ടും തിരിയുന്നു. സൗരവ്‌ ഗാംഗുലി-വീരേന്ദര്‍ സെവാഗ്‌ ജോഡിയാണ്‌ ഈ സ്ഥാനത്തേക്ക്‌ ഏറ്റവുമനുയോജ്യം. 40 മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായിരുന്ന ഈ ജോഡി 40.84 ശരാശരിയോടെ 1593 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഗാംഗുലി-ഗൗതം ഗംഭീര്‍, ഗാംഗുലി-ഉത്തപ്പ തുടങ്ങിയ കൂട്ടികെട്ടുകള്‍ സെവാഗില്ലാത്ത ഇന്ത്യന്‍ ടീമിനു മാത്രമേ യോജിക്കൂ. 2003 ലോകകപ്പ്‌ ഫൈനലിന്റെ പരിചയമുള്ള വീരേന്ദര്‍ സെവാഗ്‌ മറ്റൊന്നിന്റെ പേരിലല്ലെങ്കിലും പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ടീമിലെത്തുമെന്നാണ്‌ സൂചന. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നാല്‍ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ റോബിന്‍ ഉത്തപ്പയെ സെലക്ടര്‍മാര്‍ക്ക്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. അഞ്ചു മത്സരങ്ങളുടെ പരിചയം മാത്രമേയുള്ളൂവെന്നതാണ്‌ ഉത്തപ്പയെ സംബന്ധിച്ച ഏക പോരായ്‌മ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;ഇന്ത്യയുടെ ഓപ്പണിങ്‌ സഖ്യങ്ങള്&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;‍കൂട്ടുകെട്ട്‌                   മത്സരം     റണ്‍സ്‌    ശരാശരി    സെഞ്ച്വറി    ഫിഫ്‌റ്റി&lt;/div&gt;&lt;br /&gt;&lt;div&gt;സച്ചിന്‍-ഗാംഗുലി          117          4149       49.39          13          20&lt;/div&gt;&lt;br /&gt;&lt;div&gt;സച്ചിന്‍-സെവാഗ്‌          57            2459        43.14          9          10&lt;/div&gt;&lt;br /&gt;&lt;div&gt;ഗാംഗുലി-സെവാഗ്‌       40            1593        40.84          5          6&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-4576001813591467299?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/4576001813591467299/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=4576001813591467299' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/4576001813591467299'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/4576001813591467299'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/02/blog-post.html' title='സച്ചിന്‍ മിഡില്‍ ഓര്‍ഡറിലേക്ക്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RcOkMRZeFGI/AAAAAAAAAIg/bgwp8aff0Gs/s72-c/11a2.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-2484506035681815988</id><published>2007-01-29T06:24:00.000-08:00</published><updated>2007-01-29T06:40:29.800-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ഹസിയെ പേടിക്കുക</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/Rb4GahNNeqI/AAAAAAAAAIU/PO8_ICHwD30/s1600-h/70652.jpg"&gt;&lt;img id="BLOGGER_PHOTO_ID_5025461286852197026" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/Rb4GahNNeqI/AAAAAAAAAIU/PO8_ICHwD30/s400/70652.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകകപ്പില്‍ ഹാട്രിക്‌ കിരീടമാണ്‌ ഓസ്‌ട്രേലിയയുടെ നോട്ടം. 1999ലും 2003ലും മധ്യനിരയുടെ കരുത്തില്‍ ഓസ്‌ട്രേലിയ ലോകകപ്പ്‌ സ്വന്തമാക്കി. ഇക്കുറിയും അവരതിന്‌ തയ്യാറെടുക്കുമ്പോള്‍, &lt;a href="http://content-ind.cricinfo.com/australia/content/player/5939.html"&gt;മൈക്ക്‌ ഹസി&lt;/a&gt;യെന്ന 31കാരനിലേക്കാണ്‌ എല്ലാവരുടെയും ശ്രദ്ധ. ലോക ക്രിക്കറ്റിലേക്ക്‌ ഹസി എത്തുന്നത്‌ മുപ്പതാം വയസിലാണെങ്കിലും, കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ഈ മധ്യനിരക്കാരന്‍ ഓസ്‌ട്രേലിയക്ക്‌ നേടിക്കൊടുത്ത നേട്ടങ്ങള്‍ ചെറുതല്ല. ഏതു വിഷമ സന്ധിയിലും ഹസി രക്ഷകനായി നില്‍ക്കുന്നു. വാലറ്റക്കാരേയും കൂട്ടുപിടിച്ച്‌ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള ഹസിയുടെ സ്ഥിരതയാണ്‌ ലോകകപ്പില്‍ എതിര്‍ ടീമുകള്‍ക്ക്‌ പ്രധാന വെല്ലുവിളിയാവുക. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ആഷസ്‌ പരമ്പരയില്‍ ഇംഗ്ലണ്ടിനെ വൈറ്റ്‌വാഷ്‌ ചെയ്‌ത ഓസ്‌ട്രേലിയന്‍ നിരയില്‍ ഹസിയുടെ പ്രസക്തി ഏറെയായിരുന്നു. അഞ്ചു ടെസ്റ്റുകളില്‍ 91.60 ശരാശരിയോടെ 458 റണ്‍സ്‌. തുടക്കത്തില്‍ വിക്കറ്റുപോയാലും ഹസി പിന്നാലെയുണ്ടെന്നത്‌ ഓസ്‌ട്രേലിയുടെ കരുത്ത്‌ ഇരട്ടിപ്പിക്കുന്നു. 16 ടെസ്റ്റുകളില്‍ 79.85 ശരാശരിയോടെ 1597 റണ്‍സ്‌ നേടിയ ഹസി ഇതിനകം അഞ്ചു സെഞ്ച്വറികളും എട്ട്‌ അര്‍ദ്ധ സെഞ്ച്വറികളും നേടിക്കഴിഞ്ഞു. അപൂര്‍വമായ മറ്റൊരു റെക്കോഡും ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഹസി സ്വന്തമാക്കി. കളിച്ച 16 ടെസ്‌റ്റുകളിലും പരാജയപ്പെട്ടില്ലെന്ന ഖ്യാതിയാണത്‌. 15 വിജയങ്ങളും ഒരു സമനിലയുമാണ്‌ ഹസി ഉള്‍പ്പെട്ട ഓസ്‌ട്രേലിയയുടെ നേട്ടം. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഏകദിനത്തിലും ഹസിയാണ്‌ ഓസ്‌ട്രേലിയയുടെ കരുത്ത്‌. എത്ര പരിതാപകരമായ നിലയില്‍നിന്നും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള താരമാണ്‌ ഹസി. 54 ഏകദിനങ്ങളില്‍നിന്ന്‌ 81.47 ശരാശരിയോടെ 1548 റണ്‍സാണ്‌ ഹസിയുടെ നേട്ടം. 92.80 എന്ന പ്രഹരശേഷിയും ഹസി നിലനിര്‍ത്തുന്നു. വെറും 41 ഇന്നിങ്‌സുകളില്‍നിന്നാണ്‌ ഹസിയുടെ റണ്‍വേട്ടയെന്നതും ഓര്‍ക്കുക. അതില്‍ 22ലും ഹസി പുറത്തായുമില്ല. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ആറാം നമ്പറിലാണ്‌ ഹസി ഏകദിനത്തിലിറങ്ങുന്നത്‌. ഹസിയ്‌ക്ക്‌ സ്ഥാനക്കയറ്റം നല്‍കണമെന്ന ആവശ്യം ശക്തമാകുമ്പോഴും ആറാം നമ്പറില്‍ താന്‍ സന്തുഷ്ടനാണെന്ന്‌ ഹസി ഓര്‍മ്മിപ്പിക്കുന്നു.ടീമിന്‌ ഫലവത്തായ പ്രകടനം പുറത്തെടുക്കാന്‍ ഈ പൊസിഷന്‍ സഹായിക്കുന്നുവെന്നാണ്‌ ഹസിയുടെ അഭിപ്രായം. ടീം വര്‍ക്കില്‍ വിശ്വസിക്കുന്ന ഓസ്‌ട്രേലിയക്ക്‌ ഹസിയില്‍നിന്ന്‌ എല്ലായ്‌പ്പോഴും നൂറുശതമാനം പ്രകടനം തിരികെ ലഭിക്കുകയും ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1999ലും 2003ലും ഓസ്‌ട്രേലിയക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത മൈക്കല്‍ ബെവനുമായാണ്‌ ഹസി താരതമ്യം ചെയ്യപ്പെടുന്നത്‌. എന്നാല്‍ ബെവനോളം മഹത്വം തനിക്കില്ലെന്ന്‌ ഹസി തിരുത്തിപ്പറയുന്നുമുണ്ട്‌.ഹസിയും മൈക്കല്‍ ക്ലര്‍ക്കും സൈമണ്ടസുമുള്ള ഓസ്‌ട്രേലിയന്‍ മധ്യനിരയെ പിളര്‍ന്ന്‌ ലോകകപ്പ്‌ സ്വന്തമാക്കാന്‍ വരുന്നവര്‍ക്ക്‌ അതത്ര എളുപ്പമാവില്ലെന്ന ഉറപ്പുണ്ട്‌. ഇതിനകം പുറത്തെടുത്ത പ്രകടനം മാത്രം മതി കരീബിയന്‍ ലോകകപ്പും ഓസ്‌ട്രേലിയക്ക്‌ പറക്കുമെന്ന്‌ ന്യായമായും ഊഹിക്കാന്‍. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-2484506035681815988?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/2484506035681815988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=2484506035681815988' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/2484506035681815988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/2484506035681815988'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_29.html' title='ഹസിയെ പേടിക്കുക'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_g0ndGq8Z-cA/Rb4GahNNeqI/AAAAAAAAAIU/PO8_ICHwD30/s72-c/70652.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-3072921266921210130</id><published>2007-01-28T07:31:00.000-08:00</published><updated>2007-01-28T08:03:17.456-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ദാദ, ദ ഓപ്പണര്‍</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RbzDrBNNepI/AAAAAAAAAII/XM9TMpOvcdo/s1600-h/70951.jpg"&gt;&lt;img id="BLOGGER_PHOTO_ID_5025106428064266898" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RbzDrBNNepI/AAAAAAAAAII/XM9TMpOvcdo/s400/70951.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കരീബിയന്‍ മണ്ണില്‍ ഇന്ത്യയുടെ റണ്‍വേട്ടയ്‌ക്ക്‌ ദാദ തുടക്കമിടും. ലോകകപ്പ്‌ ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ &lt;a href="http://content-usa.cricinfo.com/india/content/player/28779.html"&gt;സൗരവ്‌ ഗാംഗുലി&lt;/a&gt;യുണ്ടെന്നു മാത്രമല്ല, ഇന്ത്യയുടെ ഓപ്പണര്‍ ഗാംഗുലിയായിരിക്കുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ &lt;a href="http://content-usa.cricinfo.com/india/content/player/35654.html"&gt;ദിലീപ്‌ വെങ്‌സാര്‍ക്കര്‍&lt;/a&gt; പറയുന്നു-സൗരവ്‌ ഗാംഗുലി ഓപ്പണ്‍ ചെയ്യും. അനഭിമതനായി ഇറക്കിവിട്ട ഗാംഗുലി ഇന്ത്യയുടെ ലോകകപ്പ്‌ ടീമിലെ ആദ്യ സെലക്ഷനായി മാറിയിരിക്കുന്നു....എന്തതിശയം!&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അത്ര നല്ല ഓപ്പണര്‍ ഇന്ത്യക്കുവേറെയില്ലെന്നാണ്‌ വെങ്‌സാര്‍ക്കറുടെ അഭിപ്രായം. ബൗളിങ്‌ നിരയെ തച്ചു തകര്‍ത്ത്‌ റണ്‍സുകള്‍ വാരിക്കൂട്ടാന്‍ ദാദയ്‌ക്ക്‌ കഴിവുണ്ട്‌. മികച്ച ആക്രമണമാണ്‌ ഗാംഗുലിയുടെ മുഖമുദ്ര-വെങ്‌സാര്‍ക്കറിന്‌ ഗാംഗുലിയെ പുകഴ്‌ത്തിയിട്ട്‌ മതിയാകുന്നില്ല. ഒരു വര്‍ഷത്തിലേറെ ഏകദിന ടീമില്‍നിന്ന്‌ പുറത്തു നിര്‍ത്തപ്പെട്ട, ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്ന്‌ നിഷ്‌കരുണം ഇറക്കിവിടപ്പെട്ട ഗാംഗുലി ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഉള്ളാലെ ചിരിക്കുന്നുണ്ടാവാം. തന്റെ വരവിനും പോക്കിനും പിന്നിലെ യഥാര്‍ത്ഥ കളിയെന്തെന്ന്‌ അദ്ദേഹത്തിനു മാത്രമേ അറിയൂ. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഭരണം പിടിച്ചെടുക്കാന്‍ നടന്ന യുദ്ധവും ഗാംഗുലിയുടെ ഇറക്കവും കയറ്റവും തമ്മില്‍ രസകരമായൊരു ബന്ധമുണ്ട്‌. &lt;a href="http://en.wikipedia.org/wiki/Jagmohan_Dalmiya"&gt;ജഗ്മോഹന്‍ ഡാല്‍മിയ&lt;/a&gt;യുടെ മാനസ പുത്രനായിരുന്നു ഗാംഗുലി. ഡാല്‍മിയയുടെ കാല്‍ച്ചോട്ടില്‍നിന്നും &lt;a href="http://en.wikipedia.org/wiki/Board_of_Control_for_Cricket_in_India"&gt;ബി.സി.സി.ഐ&lt;/a&gt; ഭരണം ഊര്‍ന്നുപോയപ്പോള്‍ ഗാംഗുലിക്കും നില്‍ക്കാനിടമില്ലാതായി. ഒടുവില്‍, ബംഗാള്‍ ക്രിക്കറ്റ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിച്ച ഡാല്‍മിയയെ പരസ്യമായി ഗാംഗുലി തള്ളിപ്പറഞ്ഞതോടെ, തിരിച്ചുവരവിനു വഴിതെളിഞ്ഞു. ഡാല്‍മിയ ഭക്തനായ ഗാംഗുലിയാണ്‌ ഇന്ത്യന്‍ ടീമില്‍നിന്നും പുറത്തായത്‌. തിരിച്ചുവന്ന ഗാംഗുലിയാകട്ടെ, ഡാല്‍മിയയെ തള്ളിപ്പറഞ്ഞവനും. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഡാല്‍മിയയുടെ ഡമ്മി റണ്‍ബീര്‍ സിങ്ങിനെ പരാജയപ്പെടുത്തി 2005ല്‍ &lt;a href="http://en.wikipedia.org/wiki/Sharad_Pawar"&gt;ശരദ്‌ പവാര്‍&lt;/a&gt; അധികാരത്തിലെത്തിയതിന്‌ തൊട്ടു പിന്നാലെയാണ്‌ ഗാംഗുലിയുടെ പുറത്താകല്‍ നടന്നത്‌. ഗാംഗുലി പവാര്‍ വിഭാഗത്തിന്റെ പ്രഥമ ലക്ഷ്യമാകുമെന്ന്‌ നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗാംഗുലി ടെസ്‌റ്റ്‌ ടീമില്‍നിന്നു പുറത്തായ നവംബറില്‍ തന്നെയായിരുന്നു പവാറിന്റെ രംഗപ്രവേശവും. പവാര്‍ വിഭാഗത്തോട്‌ മാനസികമായി ചേരാനാവില്ലെങ്കിലും, ബി.സി.സി.ഐയിലെ അന്തര്‍ നാടകങ്ങളുടെ ബലിയാടായിരുന്നു താനെന്നും ഡാല്‍മിയായാണ്‌ തന്നെ കുരുതി കൊടുത്തതെന്നുമുള്ള ഗാംഗുലിയുടെ വെളിപ്പെടുത്തല്‍, ടീമിലേക്കുള്ള വരവ്‌ എളുപ്പമാക്കി. 2006 ജൂലായിലായിരുന്നു ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ക്രിക്കറ്റ്‌ ഭരണത്തിലെ ചെളിവാരിയെറിയല്‍ ആവര്‍ത്തിക്കുന്നത്‌ ഗാംഗുലിയോടുള്ള അനാദരവാകും. ടീമില്‍ തിരിച്ചെത്തിയതിന്റെ രാഷ്ട്രീയം എന്തു തന്നെയായാലും അതിനു ശേഷം ഗാംഗുലി കടുവ തന്നെയാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;നാഗ്‌പുരില്‍ വിന്‍ഡീസിനെതിരെ നേടിയ 98 റണ്‍സും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ്‌ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്‌ സ്‌കോര്‍ ചെയ്‌ത ഇന്ത്യന്‍ താരമായതും ഗാംഗുലിയ്‌ക്ക്‌ ഉണ്ടാക്കിക്കൊടുത്ത മതിപ്പ്‌ ചെറുതല്ല. ആളുകളെ പ്രകീര്‍ത്തിക്കുന്നതില്‍ പിശുക്കനായ (റണ്‍സ്‌ സ്‌കോര്‍ ചെയ്യുന്നതിലും) വെങ്‌സാര്‍ക്കര്‍ ഇത്രയൊക്കെ പറയുന്നതു തന്നെ വലിയ തെളിവ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2005 നവംബറില്‍ ശ്രീലങ്കക്കെതിരെ നടന്ന മൂന്നാം ടെസ്‌റ്റില്‍ നിന്ന്‌ ഗാംഗുലി ഒഴിവാക്കപ്പെട്ടപ്പോള്‍, കടുവയുടെ കാലം കഴിഞ്ഞെന്ന്‌ എഴുതാത്തവരില്ല. പിന്നീട്‌ പാകിസ്‌താനിലേക്ക്‌ കൊണ്ടുപോവുകയും മൂന്നാം ടെസ്‌റ്റില്‍ ഒഴിവാക്കപ്പെടുകയും ചെയ്‌ത ഗാംഗുലിക്ക്‌ അപ്രതീക്ഷിതമായാണ്‌ തിരിച്ചുവരവിന്‌ വഴിയൊരുങ്ങിയത്‌. ഇന്ത്യന്‍ ടീമിലെ സുപ്രധാന താരങ്ങളില്‍, പ്രത്യേകിച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും വീരേന്ദര്‍ സെവാഗിന്റയും ഫോമില്ലായ്‌മ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്‌ തലവേദനയായിടത്തുനിന്നാണ്‌ ഗാംഗുലിയിലേക്ക്‌ ശ്രദ്ധ തിരിയുന്നത്‌. ഓപ്പണിങ്‌ സ്ലോട്ടില്‍ സെവാഗിനും സച്ചിനും പകരമോ, അല്ലെങ്കില്‍ ഇവര്‍ക്കൊപ്പമോ പരീക്ഷിക്കാന്‍ പരിചയസമ്പന്നനായ ഗാംഗുലിയല്ലാതെ മറ്റാരുമില്ല. ഗൗതം ഗംഭീറും റോബിന്‍ ഉത്തപ്പയുമൊക്കെ മികച്ചവരാണെങ്കിലും പരിചയ സമ്പത്തിനെ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. ഇതാണ്‌ ഗാംഗുലിയെ ഇപ്പോള്‍ രക്ഷിച്ചത്‌. അല്ലെങ്കില്‍ ചാലഞ്ചര്‍ സീരീസില്‍ രണ്ടു മത്സരങ്ങളില്‍നിന്ന്‌ 30 റണ്‍സു മാത്രം നേടിയ ഗാംഗുലിയെ ടീമിലെത്തിച്ചതിന്‌ മറ്റെന്തു കാര്യമാണ്‌ കണ്ടെത്താനാവുക. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-3072921266921210130?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/3072921266921210130/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=3072921266921210130' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3072921266921210130'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3072921266921210130'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_9613.html' title='ദാദ, ദ ഓപ്പണര്‍'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_g0ndGq8Z-cA/RbzDrBNNepI/AAAAAAAAAII/XM9TMpOvcdo/s72-c/70951.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-1864935242076533171</id><published>2007-01-28T06:27:00.000-08:00</published><updated>2007-01-28T06:33:06.913-08:00</updated><category scheme='http://www.blogger.com/atom/ns#' term='TENNIS'/><title type='text'>സെറീന, കൊടുങ്കാറ്റുപോലെ</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/Rbyz-RNNelI/AAAAAAAAAHM/a7yR-Wkvmq8/s1600-h/5.jpg"&gt;&lt;img id="BLOGGER_PHOTO_ID_5025089166590704210" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/Rbyz-RNNelI/AAAAAAAAAHM/a7yR-Wkvmq8/s400/5.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരു മണിക്കൂറും മൂന്നു മിനിറ്റും നീണ്ട ദുസ്വപ്‌നത്തില്‍നിന്ന്‌ &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Maria_Sharapova"&gt;&lt;span style="font-size:130%;"&gt;മരിയ ഷറപ്പോവ &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ഇനിയും മുക്തയായിട്ടില്ല. അടുത്തകാലത്തൊന്നും ടെന്നീസിലെ സ്വപ്‌ന സുന്ദരിയുടെ മനസില്‍നിന്ന്‌ റോഡ്‌ ലേവര്‍ അരീനയിലെ ദുരന്തം മായുമെന്നും കരുതാനാവില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Serena_williams"&gt;&lt;span style="font-size:130%;"&gt;സെറീന വില്യംസി&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ല്‍നിന്ന്‌ അത്ര തീവ്രവായ പരാജയമാണ്‌ റഷ്യന്‍ സുന്ദരി ഏറ്റുവാങ്ങിയത്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇത്‌ സെറീന സ്റ്റൈലാണ്‌. ഏറെ നാളത്തെ ഇടവേളയും സെറീനയുടെ രീതിയ്‌ക്ക്‌ അല്‍പം പോലും മാറ്റം വരുത്തിയിട്ടില്ല. എതിരാളകളെ അസ്‌തപ്രജ്ഞരാക്കി മത്സരം സ്വന്തമാക്കുന്ന രീതി സെറീന പുറത്തെടുത്തപ്പോള്‍, ലോക ഒന്നാം നമ്പറിന്റെ പെരുമയുമായെത്തിയ ഷറപ്പോവയ്‌ക്ക്‌ മറുപടിയില്ലായിരുന്നു. പെണ്‍കരുത്തിന്റെ പ്രതീകമാണ്‌ ടെന്നീസില്‍ സെറീന വില്യംസ്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ടെന്നീസിലെ തിരിച്ചുവരവ്‌ കഥകളില്‍ പ്രഥമസ്ഥാനത്തെത്തിയ പ്രകടനമായിരുന്നു സെറീനയുടേത്‌. മോണിക്ക സെലസിന്റെയും മാര്‍ട്ടിന ഹിംഗിസിന്റെയും തിരിച്ചുവരവുകളെ തോല്‍പിക്കുന്ന പ്രകടനം. 2005ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം പരിക്കിന്‌ കീഴ്‌പ്പെട്ട്‌ പിന്‍വാങ്ങിയതാണ്‌ സെറീന. 2006ല്‍ നാലു ടൂര്‍ണമെന്റുകളില്‍, വെറും 16 മത്സരങ്ങളില്‍ മാത്രമൊതുങ്ങി.സെറീന ടെന്നീസിനെ ഉപേക്ഷിച്ചെന്നും ഫാഷന്‍ ലോകത്തേക്ക്‌ ചുരുങ്ങിയെന്നുമുള്ള പ്രചാരണം ശക്തമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തുമ്പോളും പണ്ഡിതര്‍ക്കിടയില്‍ ഈ വിജയിയുടെ പേരുണ്ടായിരുന്നില്ല. 81-ാം സ്ഥാനത്തേക്കു വീണ്‌ , ടെന്നീസിലെ നായികമാര്‍ക്കിടയില്‍ പരിഗണിക്കപ്പെടാതെ തന്നെ തരംതാഴ്‌ത്തിയവര്‍ക്കുള്ള മറുപടിയായി ഇത്‌. ഷറപ്പോവയെ 6-1,6-2ന്‌ തോല്‍പിക്കുമ്പോള്‍, ഓരോ പോയന്റും ആസ്വദിക്കുകയായിരുന്നു സെറീന. തുറന്ന ചിരിയോടെ, കാണികളുടെ ഹൃദയത്തിലേക്ക്‌ സെറീന പടര്‍ന്നു കയറി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;താരത്തിളക്കത്തില്‍ നില്‍ക്കുന്ന മറ്റ്‌ താരങ്ങളില്‍നിന്ന്‌ എത്ര വ്യത്യസ്‌തയാണ്‌ സെറീനയെന്ന്‌ ഫൈനല്‍ വെളിവാക്കി. 2003ല്‍ കാലിഫോര്‍ണിയയില്‍വെച്ച്‌ കുത്തേറ്റു മരിച്ച തന്റെ അര്‍ദ്ധ സഹോദരി യെറ്റുണ്ടെ പ്രൈസിന്‌ മത്സരം സമര്‍പ്പിച്ചുകൊണ്ട്‌ പൊട്ടിക്കരഞ്ഞതു തന്നെ അതിനു തെളിവ്‌. മത്സരം ജയിച്ചശേഷം എല്ലാം മറന്ന്‌ തന്റെ സീറ്റിനു മുന്നില്‍നിന്ന്‌ സെറീന നൃത്തച്ചുവടുകള്‍വെച്ചതും പ്രേക്ഷകര്‍ കണ്ടു. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-1864935242076533171?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/1864935242076533171/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=1864935242076533171' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1864935242076533171'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1864935242076533171'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_28.html' title='സെറീന, കൊടുങ്കാറ്റുപോലെ'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/Rbyz-RNNelI/AAAAAAAAAHM/a7yR-Wkvmq8/s72-c/5.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-1112069510487682981</id><published>2007-01-19T03:04:00.000-08:00</published><updated>2007-01-19T03:10:25.729-08:00</updated><title type='text'>ചെസ്‌ ലോകത്ത്‌ ബാങ്ക്‌ വിവാദം</title><content type='html'>&lt;span style="font-size:130%;"&gt;കറുപ്പും വെളുപ്പും കരുക്കളും 64 കളങ്ങളുമുള്ള ചതുരംഗക്കളത്തില്‍നിന്ന്‌ വിവാദങ്ങള്‍ ഒരിക്കലും വിട്ടുപോകില്ല. കാല്‍മികിയിയില്‍ നടന്ന &lt;a href="http://sportsatgirish.blogspot.com/2007/01/blog-post.html"&gt;ലോക ചെസ്‌ പുനരേകീകരണ മത്സരം &lt;/a&gt;മുതല്‍ക്ക്‌ തുടങ്ങിയതാണ്‌ വെസലില്‍ ടോപലോവും വ്ലാദിമിര്‍ ക്രാംനിക്കും ലോക ചെസ്ഫെഡറേഷനും (ഫിഡെ) ഉള്‍പ്പെട്ട വിവാദം. ഫിഡെയുടെ ലോക ചാമ്പ്യനായിരുന്ന ടോപലോവിനെ പരാജയപ്പെടുത്തി ക്ലാസിക്കല്‍ ചാമ്പ്യന്‍ ക്രാംനിക്ക്‌ പുനരേകീകരണ മത്സരവും ചെസ്‌ ലോകത്തെ അവിതര്‍ക്ക ചാമ്പ്യനുമായി മാറി. ടോപലോവിന്‌ ഇതു സഹിക്കില്ലെന്ന്‌ ഉറപ്പ്‌. അന്നു തൊട്ട്‌ കണക്കു തീര്‍ക്കാന്‍ കാത്തിരുന്ന ടോപലോവിനെ ഇപ്പോള്‍ ഫിഡെതന്നെ ബാങ്ക്‌ ഗ്യാരന്റിയുടെ കഥ പറഞ്ഞ്‌ നിരുത്സാഹപ്പെടുത്തുകയാണ്‌.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt; ലോക ചാമ്പ്യന്‌ കൊടുക്കാന്‍ പത്തു ലക്ഷം ഡോളറും മത്സരം സംഘടിപ്പിക്കാനുള്ള ശേഷിയുമുണ്ടെങ്കില്‍ 2700നു മുകളില്‍ എലോ റേറ്റിങ്ങുള്ള ആര്‍ക്കും ലോകപോരാട്ടം സംഘടിപ്പിക്കാമെന്ന ഉപാധി ഫിഡെ തന്നെ മുന്നോട്ടുവെച്ചതാണ്‌. ടോപ്പലോവിന്‌ ഇതെല്ലാമുണ്ട്‌. ബള്‍ഗേറിയില്‍ സംഘാചക സമിതിയുണ്ടാക്കി, മത്സരം നടത്താനും സമ്മാനം നല്‍കാനുമുള്ള കാശും കണ്ടെത്തി പോര്‍വിളിക്ക്‌ തയ്യാറെടുക്കുമ്പോഴാണ്‌ ടോപലോവിന്‌ ഫിഡെയുടെ മറുപടി. ടോപലോവിനെ സഹായിക്കാമെന്നേറ്റ ബാങ്കിനെ ഫിഡെയ്ക്ക്‌ വിശ്വാസമില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സമ്മാനത്തിനായി പത്തു ലക്ഷം, നടത്തിപ്പിനായി പത്തു ലക്ഷം എന്നിങ്ങനെ ഇരുപതു ലക്ഷം ഡോളര്‍ നല്‍കാമെന്നാണ്‌ ബള്‍ഗേറിയയിലെ ദേശസാല്‍കൃത ബാങ്കുകളിലൊന്നായ ഡി കൊമേഴ്സ്‌ ബാങ്ക്‌ ഫിഡെയെ അറിയിച്ചത്‌. എന്നാല്‍ ഈ ബാങ്ക്‌ പോരെന്നാണ്‌ ഫിഡെയുടെ നിലപാടെന്നും അതു തന്നെ വ്യക്തമായി പറയാന്‍ ചെസ്‌ ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെന്നുമാണ്‌ ടോപലോവിന്റെ മാനേജര്‍ ഡൊണെയിലോവ്‌ പറയുന്നത്‌. സോഫിയയില്‍ ചെസ്‌ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരം നടത്താനൊരുങ്ങിനിന്ന ടോപലോവിന്‌ ഫിഡെയുടെ മറുപടി അത്ര രുചിച്ചിട്ടില്ല. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഡി കൊമേഴ്സ്‌ ബാങ്കിനെ തള്ളിപ്പറഞ്ഞ നടപടിയെ ബള്‍ഗേറിയ ദേശത്തിനേറ്റ നാണക്കേടായാണ്‌ വിലയിരുത്തുന്നത്‌. ഡി.എസ്‌.കെ, ബള്‍ബാങ്ക്‌, യു.ബി.ബി, അസറ്റ്‌ എന്നീ ബാങ്കുകളില്‍നിന്നുള്ള ജാമ്യം മാത്രമേ അംഗീകരിക്കൂ എന്നാണ്‌ ഫിഡെ നിലപാട്‌. ഫിഡെയുടെ നിലപാട്‌ സംഘാടകരോടും ബള്‍ഗേറിയന്‍ പ്രസിഡന്റിനോടും രാജ്യത്തോടുതന്നെയുമുള്ള അനാദരവാണെന്ന്‌ ഡൊണെയിലോവ്‌ പറയുന്നു. പുതിയൊരു ബാങ്കുമായി ചര്‍ച്ച തുടങ്ങി കാശൊക്കെ ഒപ്പിച്ചു വരുമ്പോഴേക്കും ടോപലോവിന്റെ വാശി കുറയുമോ എന്ന ആശങ്കയാണ്‌ സംഘാടകര്‍ക്കുള്ളത്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നാല്‍ ഫിഡെയുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്ന സ്വിസ്‌ ബാങ്കിന്‌ ബള്‍ഗേറിയന്‍ ബാങ്കുമായി ഇടപാടു നടത്താന്‍ താല്‍പര്യമില്ലാത്തതാണ്‌ പ്രതിസന്ധിക്കിടയാക്കിയതെന്ന്‌ ഫിഡെ പറയുന്നു. ഏതായാലും കഴിഞ്ഞ ലോക പോരാട്ടം ക്രാംനിക്കിന്റെ കൂടെക്കൂടെയുള്ള മൂത്രപ്പുര സന്ദര്‍ശനത്തെ ചൊല്ലിയാണ്‌ വിവാദമായത്‌. പുതിയ പോരാട്ടം അതിന്റെ ആലോചനാവേളയില്‍തന്നെ കാറും കോളും നിറഞ്ഞ നിലയിലാണ്‌. സംഭവം കലക്കുമെന്ന്‌ തീര്‍ച്ച.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-1112069510487682981?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/1112069510487682981/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=1112069510487682981' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1112069510487682981'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1112069510487682981'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_19.html' title='ചെസ്‌ ലോകത്ത്‌ ബാങ്ക്‌ വിവാദം'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-179817850502913323</id><published>2007-01-14T07:16:00.000-08:00</published><updated>2007-01-16T08:36:35.481-08:00</updated><category scheme='http://www.blogger.com/atom/ns#' term='FOOTBALL'/><title type='text'>ആയിരം കോടിക്ക്‌ അമേരിക്കയില്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RapLjxNNekI/AAAAAAAAAHA/nPrJNiXZ0TU/s1600-h/david_beckham%20legs%20up.jpg"&gt;&lt;img id="BLOGGER_PHOTO_ID_5019907812534090306" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RapLjxNNekI/AAAAAAAAAHA/nPrJNiXZ0TU/s400/david_beckham%2520legs%2520up.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;em&gt;&lt;strong&gt;ഒരിക്കല്‍ സൂപ്പര്‍താരമായിരുന്ന ഡേവിഡ്‌ ബെക്കാം ഇംഗ്ലണ്ടിനും റയല്‍ മാഡ്രിഡിനും വേണ്ടാതെ അമേരിക്കയിലേക്ക്‌ ചേക്കേറുന്നു. അപ്പോഴും ആയിരം കോടി രൂപയുടെ കരാര്‍ ആ മാറ്റത്തെ ആഘോഷമാക്കുന്നു. എന്താണ്‌ യഥാര്‍ത്ഥ സത്യം?&lt;/strong&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://en.wikipedia.org/wiki/David_Beckham"&gt;ഡേവിഡ്‌ ബെക്കാം&lt;/a&gt; എന്ന ഇംഗ്ലണ്ട്‌ മിഡ്ഫീല്‍ഡറെ ആയിരം കോടി രൂപയ്ക്ക്‌ അമേരിക്കയിലെ ലോസ്‌ ആഞ്ജലീസ്‌ ഗാലക്സി എന്ന ഫുട്ബോള്‍ ക്ലബ്‌ വാങ്ങി എന്ന വാര്‍ത്ത ഇതര ലോകത്തില്‍ കൗതുകമുണര്‍ത്തുമ്പോള്‍, അമേരിക്കയിലെ ഫുട്ബോള്‍ പ്രേമികള്‍ നെറ്റി ചുളിക്കുകയാണ്‌. കാശു കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങണോ എന്ന നാടന്‍ ചൊല്ലാണ്‌ അമേരിക്കക്കാരില്‍ ഭൂരിപക്ഷത്തിനും ഈ വാര്‍ത്തയോടുള്ളതെന്ന്‌ റോബര്‍ട്ട്‌ വെയ്ന്‍ട്രാബ്‌ എന്ന ഫുട്ബോള്‍ കോളമിസ്റ്റ്‌ പറയുന്നു. യൂറോപ്യന്‍ ലീഗിന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും അമേരിക്കന്‍ ഫുട്ബോളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുള്ള മേജര്‍ ലീഗ്‌ സോക്കറിനെ ബെക്കാമിനെപ്പോലൊരു സെലിബ്രിറ്റിയുടെ വരവ്‌ താളം തെറ്റിക്കുമെന്ന്‌ വെയ്ന്‍ ട്രാബ്‌ ഭയക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഡേവിഡ്‌ ബെക്കാം ഫുട്ബോള്‍ താരമെന്നതിനെക്കാള്‍ ഗോസിപ്പ്‌ കഥകളിലെ നായകനാണ്‌ അമേരിക്കക്കാര്‍ക്ക്‌. ഹോളിവുഡ്‌ നടനും സുഹൃത്തുമായ ടോം ക്രൂസിന്റെ നിര്‍ബന്ധമാണ്‌ അമേരിക്കയിലേക്കുള്ള ചേക്കേറലിനു പിന്നിലെന്ന്‌ ബെക്കാം തന്നെ വെളിപ്പെടുത്തിയിരുന്നു. ഹോളിവുഡ്‌ സ്വപ്നങ്ങളും ഈ ഫുട്ബോള്‍ സുന്ദരന്‌ ഇല്ലാതില്ല. അത്തരമൊരാള്‍ വരുന്നത്‌ അമേരിക്കയില്‍ ഫുട്ബോളില്‍നിന്ന്‌ യുവാക്കളുടെ ശ്രദ്ധ തെറ്റിക്കുമെന്നാണ്‌ അവിടുത്തെ നിരീക്ഷകരുടെ അഭിപ്രായം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സാധാരണ നിലയ്ക്ക്‌ അമേരിക്കയിലെയും ഗള്‍ഫ്‌ നാടുകളിലെയും ഫുട്ബോള്‍ ക്ലബ്ബുകളിലേക്ക്‌ താരങ്ങള്‍ തിരിയുന്നത്‌ സെമി-റിട്ടയര്‍മെന്റ്‌ സൂചന കൂടിയാണ്‌.ബ്രസീല്‍ ഉപേക്ഷിച്ച സൂപ്പര്‍ താരം &lt;a href="http://en.wikipedia.org/wiki/Ronaldo"&gt;റൊണാള്‍ഡോ&lt;/a&gt; സൗദി ക്ലബ്‌ അല്‍ ഇത്തിഹാദിലേക്കു പോകുന്നുവെന്ന വാര്‍ത്ത കൂടി ഇതിനോട്‌ ചോര്‍ത്തുവായിക്കാവുന്നതാണ്‌. പോര്‍ച്ചുഗലിന്റെ &lt;a href="http://en.wikipedia.org/wiki/Figo"&gt;ലൂയി ഫിഗോ&lt;/a&gt; കഴിഞ്ഞമാസമാണ്‌ ഈ ക്ലബിലെത്തിയത്‌. അര്‍ജന്റീനയുടെ &lt;a href="http://en.wikipedia.org/wiki/Batistuta"&gt;ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട&lt;/a&gt; ഒടിവിലെത്തിയത്‌ ഖത്തറിലെ അല്‍ അറബിയിലായിരുന്നു. ജര്‍മനിയുടെ &lt;a href="http://en.wikipedia.org/wiki/Klinsmann"&gt;യര്‍ഗന്‍ ക്ലിന്‍സ്മാന്‍ &lt;/a&gt;കരിയര്‍ അവസാനിപ്പിച്ചത്‌ ഓറഞ്ച്‌ കൗണ്ടി ബ്ലൂ സ്റ്റാര്‍ എന്ന അമേരിക്കന്‍ ക്ലബ്ബിലായിരുന്നു. ന്യായമായും നാടും ക്ലബ്ബും ഉപേക്ഷിച്ച ബെക്കാമിനും ഇതൊരു വിരമിക്കലിന്റെ തുടക്കമാണ്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സ്പാനിഷ്‌ ക്ലബ്‌ റയല്‍ മാഡ്രിഡില്‍നിന്നും തിരസ്കൃതനായാണ്‌ ബെക്കാം അമേരിക്കയിലേക്ക്‌ പോകുന്നത്‌. ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ നിരാശപ്പെടുത്തിയ ബെക്കാമിനെ ആദ്യം ഉപോക്ഷിച്ചത്‌ സ്വന്തം നാടു തന്നെയായിരുന്നു. ലോകകപ്പിനുശേഷം ഇംഗ്ലണ്ട്‌ കോച്ചായി ചുമതലയേറ്റ സ്റ്റീവ്‌ മക്ലാറന്‍ ആദ്യം ചെയ്തത്‌ ബെക്കാമിനെ പുറത്താക്കുകയായിരുന്നു. ഉയര്‍ന്ന തലത്തില്‍ കളിക്കുമ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം ബെക്കാമിന്‌ സാധിക്കുന്നില്ലെന്ന തിരിച്ചറിവാണ്‌ മക്ലാറന്റെ നടപടിക്കു പിന്നിലെന്ന്‌ ഫുട്ബോള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. റയലില്‍ ഈ സീസണില്‍ 17 കളികളില്‍ അഞ്ചു തവണ മാത്രമാണ്‌ ആദ്യ ഇലവനില്‍ ബെക്കാം ഉണ്ടായിരുന്നത്‌. ശനിയാഴ്ച ബെക്കാമിനെ ഒഴിവാക്കിയെന്ന്‌ പ്രഖ്യാപിച്ച റയല്‍ കോച്ച്‌ ഫാബിയോ കാപ്പല്ലോയും ബെക്കാമിന്റെ ഫോമില്‍തന്നെയാണ്‌ സംശയിക്കുന്നത്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഫ്രീക്കിക്കുകളിലൂടെ വിസ്മയ ഗോളുകള്‍ തീര്‍ക്കുന്ന ബെക്കാമിന്‌ ഒരു പ്ലേ മേക്കറുടെ പരിവേഷമില്ല. സിദാനെയും ഫിഗോയെയും പോലെ കളിക്കളം നിറയുന്ന താരമല്ല ബെക്കാം. മാന്ത്രിക പാസുകളും ബെക്കാമിന്റെ പക്കല്‍ ഏറെയില്ല. ഇത്തരം പരിമിത വിഭവനായ താരത്തെ, കരിയറിന്റെ അവസാനഘട്ടത്തില്‍ കിട്ടിയിട്ടെന്തു കാര്യമെന്ന്‌ അമേരിക്കന്‍ ഫുട്ബോള്‍ വിദഗ്ധര്‍ ചോദിക്കുന്നതിനു പിന്നില്‍ വേറെയും കാര്യങ്ങളുണ്ട്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ബെക്കാം പ്രഭ ഉയര്‍ത്തുന്ന വോള്‍ട്ടേജ്‌ അമേരിക്കന്‍ സോക്കറിലെ പുതിയ താരങ്ങളുടെ വളര്‍ച്ചയ്ക്ക്‌ തിരിച്ചടിയാകുമെന്നതാണ്‌ പ്രധാനമായും ഉയരുന്ന വാദം.ടെയ്‌ലര്‍ ട്വെല്‍മാന്‍, ബ്രയന്‍ ചിഗ്‌ തുടങ്ങി യുവനിരയിലെ താരങ്ങള്‍ ബെക്കാം പ്രഭയില്‍ മങ്ങിപ്പോകും. ക്ലിന്റ്‌ ഡെംസിയെയും ഫ്രെഡ്ഡി അഡുവിനെയും പോലുള്ള മികച്ച താരങ്ങള്‍ മേജര്‍ സോക്കര്‍ ലീഗില്‍ നല്ല മാര്‍ക്കറ്റ്‌ കിട്ടാതെ മറ്റു രാജ്യങ്ങളിലേക്കു പോകുമ്പോളാണ്‌ ആയിരം കോടി മുടക്കി ബെക്കാമിനെപ്പോലുള്ള താരത്തെ ആനയിക്കുന്നതെന്നും ഓര്‍ക്കുക.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകകപ്പിനുശേഷം കോച്ച്‌ സ്ഥാനമൊഴിഞ്ഞ ബ്രൂസ്‌ അരീന, അമേരിക്കന്‍ ഫുട്ബോള്‍ വളരുന്നതിന്‌ കൂടുതല്‍ ആത്മാര്‍ത്ഥമായ ശ്രമുണ്ടാകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. 2002 ലോകകപ്പില്‍ ക്വാര്‍ട്ടര്‍വരെ അമേരിക്കന്‍ ടീമിനെ എത്തിക്കുകയും ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തിക്കുകയും ചെയ്ത അരീന ആത്മാര്‍ത്ഥകൊണ്ട്‌ ബെക്കാമിനെപ്പോലുള്ളവരെ എഴുന്നള്ളിക്കലല്ല ഉദ്ദേശിച്ചതെന്ന്‌ വ്യക്തമാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അമേരിക്കന്‍ ഫുട്ബോളിന്റെ ഭാവി കുറച്ചു വര്‍ഷത്തേക്കെങ്കിലും ബെക്കാമിന്റെ നിഴലിലായിപ്പോകുമെന്ന്‌ പലരും ഭയക്കുന്നു. ഗാലക്സിക്ക്‌ ബെക്കാമിന്റെ ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടുകള്‍ വിറ്റ്‌ ലാഭമുണ്ടാക്കാമെന്നതും &lt;a href="http://en.wikipedia.org/wiki/Victoria_Beckham"&gt;വിക്ടോറിയ ബെക്കാ&lt;/a&gt;മിന്‌ തന്റെ പഴയ പോപ്‌ ഗായിക പട്ടം പൊടി തട്ടിയെടുക്കാമെന്നതുമൊഴിച്ചാല്‍ അമേരിക്കന്‍ ഫുട്ബോളിന്‌ ഇതു കൊണ്ട്‌ നേട്ടമൊന്നുമില്ല. കച്ചവടക്കാര്‍ മാത്രമാകും ബെക്കാം അമേരിക്കയിലെത്തുന്നതുകൊണ്ട്‌ ചിരിക്കാന്‍ പോകുന്നത്‌.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-179817850502913323?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/179817850502913323/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=179817850502913323' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/179817850502913323'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/179817850502913323'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_14.html' title='ആയിരം കോടിക്ക്‌ അമേരിക്കയില്‍'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RapLjxNNekI/AAAAAAAAAHA/nPrJNiXZ0TU/s72-c/david_beckham%2520legs%2520up.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-6290364775267412426</id><published>2007-01-13T06:55:00.000-08:00</published><updated>2007-01-14T07:41:47.380-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>സെവാഗ്‌ പുറത്തിരിക്കുമ്പോള്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/Raj0VhNNejI/AAAAAAAAAG0/1p2pU5qDe0A/s1600-h/68902.jpg"&gt;&lt;img id="BLOGGER_PHOTO_ID_5019530435232627250" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/Raj0VhNNejI/AAAAAAAAAG0/1p2pU5qDe0A/s400/68902.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;em&gt;&lt;span style="font-size:130%;color:#ff0000;"&gt;&lt;strong&gt;അയ്യായിരത്തിനടുത്ത്‌ റണ്‍സും 95ലേറെ പ്രഹര ശേഷിയുമുള്ള, പ്രതിഭ തെളിയിച്ചിട്ടുള്ള വീരേണ്ടര്‍ സെവാഗിന്‌ സെലക്ഷന്‍ ബോര്‍ഡ്‌ രണ്ടു മത്സരങ്ങളില്‍നിന്ന്‌ പുറത്താക്കിയിരിക്കുകയാണ്‌. സെവാഗില്ലാത്ത &lt;a href="http://content-ind.cricinfo.com/indvwi/content/current/story/276198.html"&gt;ഇന്ത്യന്‍ ഏകദിന ടീം&lt;/a&gt; എന്താകും?&lt;/strong&gt;&lt;/span&gt;&lt;/em&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പറ്റുമെങ്കില്‍ എന്നെ പുറത്താക്കൂ എന്ന്‌ പഴയ കോച്ച്‌ ജോണ്‍ റൈറ്റിനോട്‌ ആക്രോശിച്ച ധൈര്യം ഇപ്പോള്‍ &lt;a href="http://content-ind.cricinfo.com/indvwi/content/player/35263.html"&gt;വീരേണ്ടര്‍ സെവാഗി&lt;/a&gt;നുണ്ടാവില്ല. പുറത്തായി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ബദ്ധപ്പെടുകയാവും ഡല്‍ഹിയില്‍നിന്നുള്ള ഈ ക്രിക്കറ്റ്‌ താരം. പ്രതിഭയോട്‌ നീതിപുലര്‍ത്താനാകാതെ, സെവാഗ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ടീമിന്‌ ബാദ്ധ്യതയാവുകയായിരുന്നു.ആദ്യം വെസ്ക്യാപ്റ്റന്‍ പദവി നഷ്ടപ്പെട്ടു. ഇപ്പോള്‍ പേടിച്ചിരുന്നത്‌ സംഭവിച്ചു...ഏകദിന ടീമില്‍നിന്നും വീരേണ്ടര്‍ സെവാഗ്‌ പുറത്തായിരിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വിന്‍ഡീസിനെതിരായ ആദ്യ രണ്ട്‌ ഏകദിനങ്ങളില്‍ നിന്നാണ്‌ സെവാഗ്‌ ഇപ്പോള്‍ പുറത്തായിരിക്കുന്നതെങ്കിലും മികവ്‌ തെളിയിക്കാനാവാതെ സെവാഗിനൊരു മടക്കമില്ല. ലോക കപ്പിന്‌ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, സെവാഗിനെ ഇപ്പോഴത്തെ പുറത്താകല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്‌ ചെയ്യുക.എന്നാല്‍, ഹരിയാണക്കെതിരെ രഞ്ജിയില്‍ സെഞ്ച്വറിയും നാലുവിക്കറ്റും വീഴ്ത്തി സെവാഗ്‌ തിരിച്ചുവരവിനുള്ള വഴി വെട്ടിത്തുറക്കാന്‍ കടുത്ത പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോക ക്രിക്കറ്റിലെതന്നെ, ഏറ്റവും അപകട കാരിയായ ബാറ്റ്സ്മാന്മാരിലൊരാളാണ്‌ സെവാഗ്‌ എന്നതില്‍ തര്‍ക്കമില്ല. കോപ്പി ബുക്ക്‌ ഷോട്ടുകളോ ഫുട്ട്‌ വര്‍ക്കിന്റെ മായികതയോ അല്ല റണ്‍സ്‌ കൊണ്ടുവരുന്നതെന്നു തെളിയിച്ച പ്രതിഭയായിരുന്നു സെവാഗ്‌. കണ്ണും കൈയും മനസും ഒന്നിച്ചുനിന്നാല്‍ പന്ത്‌ അതിര്‍ത്തിക്കു പുറത്തേക്ക്‌ പാഞ്ഞുകൊണ്ടിരിക്കുമെന്ന്‌ തെളിയിച്ച താരം. എന്നാല്‍ ഈ മാജിക്‌ എപ്പോഴും നിലനിര്‍ത്താനാകില്ലെന്ന പാഠം സ്വന്തം കളിയില്‍ നിന്നു തന്നെ സെവാഗ്‌ പഠിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. സെവാഗില്ലാത്ത ഏകദിന ടീമിനെ സങ്കല്‍പ്പിക്കാനാകാതിരുന്ന ക്രിക്കറ്റ്‌ പ്രേമികള്‍ ഇതാ യാഥാര്‍ത്ഥ്യത്തിലേക്ക്‌ തുറിച്ചു നോക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;സെവാഗില്ലാതെ ഇന്ത്യ ലോകകപ്പിനു പോകുന്നത്‌ ഉചിതമാകുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്‌. 2006ല്‍ ഇന്ത്യ വിന്‍ഡീസിലെത്തിയപ്പോള്‍, ബാറ്റിങ്ങില്‍ സെവാഗാണ്‌ തിളങ്ങിയതെന്ന കാര്യം മറക്കാനാവില്ല.സെന്റ്‌ കിറ്റ്സില്‍ നേടിയ 97ഉം പോര്‍ട്ട്‌ ഓഫ്‌ സ്പെയിനില്‍ നേടിയ 95ഉം സെവാഗിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏതാനും മികച്ച ഇന്നിങ്ങ്സുകളില്‍ പെടുന്നു. വിദേശത്ത്‌ ഇന്ത്യ ജയിച്ച 23 ഏകദിനങ്ങളില്‍ 41 റണ്‍സ്‌ ശരാശരിയോടെ 908 റണ്‍സ്‌ സെവാഗ്‌ നേടിയിട്ടുണ്ട്‌. ഇന്ത്യ തോറ്റ 37 ഏകദിനങ്ങളില്‍ 22 റണ്‍സ്‌ മാത്രമാണ്‌ സെവാഗിന്റെ ശരാശരി.37 കളികളില്‍നിന്ന്‌ 821 റണ്‍സ്‌. അതായത്‌ സെവാഗ്‌ കളിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്ന സ്ഥിതി ഇന്ത്യന്‍ ടീമിനുണ്ട്‌. ഈ വാദം കണക്കിലെടുത്താല്‍ സെവാഗിനെ ഒഴിവാക്കി കരീബിയന്‍ മണ്ണിലെ ലോകകപ്പിന്‌ ഇന്ത്യ പോകുന്നത്‌ അത്ര ആശ്വാസ്യമല്ലെന്ന്‌ ബോദ്ധ്യമാകും.163 കളികളില്‍ നിന്ന്‌ 4756 റണ്‍സ്‌ സ്വന്തമായുള്ള സെവാഗിന്‌ ഏകദിനത്തില്‍ ഇന്ത്യയില്‍ മറ്റാരേക്കാളും മികച്ച പ്രകടനങ്ങള്‍ അവകാശപ്പെടാനുമാകും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നാല്‍, സ്ഥിരമായി അലക്ഷ്യമായ ഷോട്ടുകള്‍ക്ക്‌ പുറത്താകുന്ന ശീലം കൈയൊഴിയാതെ കണക്കുകളുടെ പിന്‍ബലത്തില്‍ സെവാഗിന്‌ നിലനില്‍ക്കാനാകില്ല. സെവാഗ്‌ ബാറ്റു ചെയ്യുമ്പോള്‍ സ്ലിപ്പില്‍ ഒന്നോ രണ്ടോ ഫീല്‍ഡര്‍മാരെ അധികമിട്ടാലും നഷ്ടമില്ലെന്ന്‌ എതിര്‍ ടീമുകള്‍ പഠിച്ചു കഴിഞ്ഞു. പ്രലോഭിപ്പിക്കുന്ന തരത്തില്‍ പന്തുകളെറിഞ്ഞും സെവാഗിനെ പുറത്താക്കാനാകുമെന്ന്‌ അവര്‍ പഠിച്ചു. ഇത്‌ മറികടക്കാനായില്ല എന്നതു തന്നെയാണ്‌ സെവാഗിന്റെ പിഴവ്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;മികച്ച ഓപ്പണര്‍, മികച്ച പാര്‍ട്‌ ടൈം ബൗളര്‍, മികച്ച ഫീല്‍ഡര്‍...സെവാഗ്‌ ഇന്ത്യന്‍ ടീമിലെ ചുരുക്കം യൂട്ടിലിറ്റി താരങ്ങളിലൊരാളായിരുന്നു. തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരിക്കേണ്ടയാള്‍. ഇപ്പോഴത്തെ വീഴ്ചയില്‍നിന്നും സെവാഗ്‌ പറന്നുയര്‍ന്നു വരുമെന്ന്‌ മോഹിക്കുന്നവരെ കുറ്റം പറയാനാകില്ല.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-6290364775267412426?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/6290364775267412426/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=6290364775267412426' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/6290364775267412426'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/6290364775267412426'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_13.html' title='സെവാഗ്‌ പുറത്തിരിക്കുമ്പോള്‍'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_g0ndGq8Z-cA/Raj0VhNNejI/AAAAAAAAAG0/1p2pU5qDe0A/s72-c/68902.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-4355829536649080596</id><published>2007-01-06T11:56:00.000-08:00</published><updated>2007-01-06T11:59:54.916-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ജയസൂര്യ സിക്സര്‍ രാജാവ്‌</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ__shWYxnI/AAAAAAAAAGY/o-OoHhga8V4/s1600-h/sanath.jpg"&gt;&lt;img id="BLOGGER_PHOTO_ID_5017009650245617266" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RZ__shWYxnI/AAAAAAAAAGY/o-OoHhga8V4/s400/sanath.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RZ__ZBWYxmI/AAAAAAAAAGM/UPJWcS7RlWA/s1600-h/sanath.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ശ്രീലങ്കയടെ &lt;a href="http://content-ind.cricinfo.com/srilanka/content/current/player/49209.html"&gt;സനത്‌ ജയസൂര്യ&lt;/a&gt; പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളിലൂടെ ഏകദിന ക്രിക്കറ്റിലെ സിംഹാസനങ്ങളില്‍ വീണ്ടും ഇരുപ്പുറപ്പിക്കുകയാണ്‌. ന്യൊാസെലന്‍ഡിനെതിരെ ശനിയാഴ്ച നടന്ന ഏകദിനത്തില്‍ അഞ്ചു സിക്സറുകള്‍ പറത്തിയ ജയസൂര്യ തന്റെ സിക്സര്‍ സമ്പാദ്യം 222 ആക്കി. ഇതോടെ സിക്സര്‍ വേട്ടയുടെ ലോകറെക്കോഡ്‌ ജയസൂര്യക്ക്‌ സ്വന്തമായി. 217 സിക്സറുകള്‍ സ്വന്തമായുള്ള പാകിസ്താന്റെ &lt;a href="http://content-usa.cricinfo.com/pakistan/content/player/42639.html"&gt;ഷായിദ്‌ അഫ്രീഡിയെയാണ്‌ &lt;/a&gt;ഒറ്റയടിക്ക്‌ ജയസൂര്യ മറികടന്നത്‌. ഏകദിനത്തില്‍ വേഗമേറിയ ബാറ്റിങ്‌ ശൈലിയുടെ സ്രഷ്ടാവല്ലെങ്കിലും അതൊരു ശീലിമായി ‍ മാറുന്നത്‌ ജയസൂര്യയോടെയാണ്‌. ഏകദിനത്തിലെ &lt;a href="http://ind.cricinfo.com/db/STATS/ODIS/BATTING/"&gt;ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്കോര്‍ (189)&lt;/a&gt;, ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി (17 പന്തില്‍), ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ (30 റണ്‍സ്‌, രണ്ടു തവണ), ഒരു ഇന്നിങ്ങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ (11) തുടങ്ങിയ റെക്കോഡുകളും ജയസൂര്യയുടെ പേരിലാണ്‌. 374 ഏകദിനങ്ങളില്‍നിന്ന്‌ 11442 റണ്‍സ്‌ നേടിയിട്ടുള്ള ജയസൂര്യ, ഏകദിനത്തിലെ റണ്‍ വേട്ടക്കാരില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെയും ഇന്‍സമാം ഉള്‍ഹഖിന്റെയും പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്‌.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-4355829536649080596?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/4355829536649080596/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=4355829536649080596' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/4355829536649080596'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/4355829536649080596'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_1436.html' title='ജയസൂര്യ സിക്സര്‍ രാജാവ്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_g0ndGq8Z-cA/RZ__shWYxnI/AAAAAAAAAGY/o-OoHhga8V4/s72-c/sanath.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-3461078611119160344</id><published>2007-01-06T11:51:00.000-08:00</published><updated>2007-01-06T12:01:19.115-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ദാദയുടെ എഴുന്നള്ളത്ത്‌</title><content type='html'>&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ_-nRWYxlI/AAAAAAAAAGA/AI66ol96IzI/s1600-h/ganguly.jpg"&gt;&lt;img id="BLOGGER_PHOTO_ID_5017008460539676242" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_g0ndGq8Z-cA/RZ_-nRWYxlI/AAAAAAAAAGA/AI66ol96IzI/s400/ganguly.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ എഴുന്നള്ളുകയായിരുന്നു ദാദ. എല്ലാവരും തള്ളിക്കളഞ്ഞ സമയത്ത്‌ ഏറെക്കുറെ അപ്രതീക്ഷിതമായി &lt;a href="http://content-usa.cricinfo.com/india/content/player/28779.html"&gt;സൗരവ്‌ ഗാംഗുലി &lt;/a&gt;ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിച്ചിലേക്ക്‌ തിരിച്ചെത്തി. &lt;a href="http://ind.cricinfo.com/db/ARCHIVE/2006-07/IND_IN_RSA/"&gt;ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ്‌ പരമ്പരയില്‍&lt;/a&gt; ഇന്ത്യ പരാജയപ്പെട്ടെങ്കിലും സൗരവ്‌ ഗാംഗുലി തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യന്‍ ക്രിക്കറ്റ്‌ മേലധികാരികള്‍ക്ക്‌ ഇനി സൗരവിനെ കാണാതിരിക്കാനാവില്ല. 2007 മാര്‍ച്ചില്‍ വെസ്റ്റ്‌ ഇന്‍ഡീസില്‍ ലോകകപ്പ്‌ നടക്കുമ്പോള്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ സൗരവ്‌ ഉണ്ടാകുമെന്നുറപ്പാണ്‌. മിക്കവാറും &lt;a href="http://content-ind.cricinfo.com/india/content/current/player/35320.html"&gt;സച്ചിനൊപ്പം&lt;/a&gt; ഇന്നിങ്ങ്സ്‌ ഓപ്പണ്‍ ചെയ്യാന്‍ തന്നെ. സൗരവ്‌ ടീമിലുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. ഏതു സ്ഥാനത്തു കളിക്കുമെന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പ്രശ്നം. &lt;a href="http://content-ind.cricinfo.com/india/content/current/player/35263.html"&gt;വീരേണ്ടര്‍ സെവാഗിന്റെ&lt;/a&gt; മോശം ഫോം അതിനും ഉത്തരം നല്‍കുന്നു- ദാദ ഇന്ത്യയുടെ ഓപ്പണറാകുമെന്ന ശക്തമായ സൂചന നല്‍കിക്കൊണ്ട്‌ സെലക്ടര്‍മാരിലൊരാള്‍ സൂചിപ്പിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകകപ്പിനു മുമ്പായി വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും ഇന്ത്യ ഏകദിന പരമ്പരകള്‍ കളിക്കുന്നുണ്ട്‌. അതിനുള്ള ടീമിനെ 12ന്‌ പ്രഖ്യാപിക്കുമ്പോള്‍ സൗരവിന്റെ പേരുമുണ്ടാകും.വിന്‍ഡീസിനെതിരെ ആദ്യം നടക്കുന്ന പരമ്പരയില്‍ ഇന്നിങ്ങ്സ്‌ ഓപ്പണ്‍ ചെയ്യാന്‍ ഗാംഗുലിയോട്‌ ആവശ്യപ്പെടുമെന്നു തന്നെയാണ്‌ സൂചന. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ടെസ്റ്റ്‌ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌ സ്കോററാകാന്‍ സൗരവിന്‌ സാധിച്ചത്‌ ചെറിയ കാര്യമല്ല. മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്ങ്സില്‍ നേടിയ 46 റണ്‍സു മാത്രം മത്‌ പക്വതയാര്‍ന്ന കളിക്കാരനിലേക്കുള്ള ദാദയുടെ മാറ്റം പ്രകടമാകാന്‍. മൂന്നു ടെസ്റ്റുകളില്‍നിന്നായി രണ്ട്‌ അര്‍ദ്ധ സെഞ്ച്വറികളടക്കം 214 റണ്‍സാണ്‌ ഗാംഗുലി എടുത്തത്‌. ഈ പ്രകടനം ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ ചലനമാണ്‌ ലോകകപ്പ്‌ ടീമില്‍ ഗാംഗുലി ഉണ്ടായേക്കുമെന്ന്‌ ഉറപ്പാക്കിയത്‌. &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-3461078611119160344?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/3461078611119160344/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=3461078611119160344' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3461078611119160344'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3461078611119160344'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_06.html' title='ദാദയുടെ എഴുന്നള്ളത്ത്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_g0ndGq8Z-cA/RZ_-nRWYxlI/AAAAAAAAAGA/AI66ol96IzI/s72-c/ganguly.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-1349593250315286882</id><published>2007-01-05T12:22:00.000-08:00</published><updated>2007-01-05T12:34:53.864-08:00</updated><category scheme='http://www.blogger.com/atom/ns#' term='FOOTBALL'/><title type='text'>ഇന്ത്യന്‍ ഫുട്ബോളിന്‌ ജര്‍മന്‍.കോം</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ61jxWYxkI/AAAAAAAAAF0/m_roBB1yCLk/s1600-h/ifc.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016646661084595778" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RZ61jxWYxkI/AAAAAAAAAF0/m_roBB1yCLk/s400/ifc.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക്‌ സ്റ്റേഡിയത്തിലെ പുല്‍നാമ്പുകള്‍ക്കുമീതെ പന്തുരുളുമ്പോള്‍, അത്‌ അങ്ങകലെ, ജര്‍മനിയിലെ വേഴ്സ്മോള്‍ഡിലും റെഷീഡിലും ഉണര്‍ന്നിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ അക്ഷരങ്ങളായി മിന്നിമാറും. സാള്‍ട്ട്ലേക്കില്‍ മാത്രമല്ല, മുംബൈയിലെ കൂപ്പറേജിലും മഡ്ഗാവിലെ ഫറ്റോര്‍ഡയിലും ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയത്തിലും കോഴിക്കോട്ടെ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും ഒക്കെ പന്തുരുളുന്നത്‌ ജര്‍മനിയിലെ, ഇന്ത്യയിലേക്ക്‌ തുറന്നുവെച്ച കണ്ണുകള്‍ക്ക്‌ വാര്‍ത്തയാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യയുടെ ഫുട്ബോളിനെക്കുറിച്ച്‌ നിങ്ങള്‍ക്കെന്തറിയണമെങ്കിലും അത്‌ അറിയിക്കാന്‍ തയ്യാറായി ജര്‍മനിയി‍ല്‍ അരുണാവ ചൗധരിയും ക്രിസ്‌ പുന്നക്കാട്ടു ഡാനിയേലും ഉണര്‍ന്നിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഇന്ത്യന്‍ ഫുട്ബോള്‍ എന്നാല്‍ &lt;a href="http://indianfootball.com/"&gt;ഇന്ത്യന്‍ ഫുട്ബോള്‍.കോം &lt;/a&gt;മാത്രമാണ്‌. ഗൂഗിളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ എന്നടിച്ചശേഷം ആയാം ഫീലിങ്‌ ലക്കി എന്ന തിരച്ചില്‍ മാര്‍ഗമുപയോഗിച്ചാല്‍ നേരെയെത്തുക ഈ സൈറ്റിലാണെന്നതുതന്നെ അതിനു തെളിവ്‌. &lt;a href="http://indianfootball.com/specials/nfl/index.html"&gt;ദേശീയലീഗും&lt;/a&gt; സന്തോഷ്‌ ട്രോഫിയും തുടങ്ങി പ്രാദേശിക ലീഗുകള്‍വരെ ഇന്ത്യന്‍ ഫുട്ബോള്‍.കോമില്‍ സമഗ്രമായി ലഭ്യമാണ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://www.the-aiff.com/"&gt;ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റേതെന്നു&lt;/a&gt; പോലും സംശയിച്ചുപോകുന്ന ഈ വെബ്സൈറ്റിന്റെ ഉറവിടം ഇന്ത്യയിലല്ല. അങ്ങകലെ ജര്‍മനിയിലാണ്‌. സ്വന്തമായി ഓഫീസില്ലാതെ, ശമ്പളം പറ്റുന്ന എഴുത്തുകാരില്ലാതെ, വിദ്യാര്‍ത്ഥികളുടേതുമാത്രമായ സംരംഭം. അതാണ്‌ ഇന്ത്യന്‍ ഫുട്ബോള്‍.കോം. കൊല്‍ക്കത്തയില്‍നിന്ന്‌ ജര്‍മനിയിലേക്കു കുടിയേറിയ കുടുംബത്തിലംഗമായ അരുണാവ ചൗധരിയെന്ന വിദ്യാര്‍ത്ഥിയുടെ മനസില്‍ 1998ല്‍ രൂപമെടുത്ത ആശയം. ക്രിസ്‌ പുന്നക്കാട്ടു ഡാനിയേലെന്ന പത്തനംതിട്ടക്കാരനിലൂടെ വളര്‍ന്ന്‌, ഇന്ന്‌ ഇന്ത്യന്‍ ഫുട്ബോളിന്റെ കണ്ണാടിയായി ഇന്റര്‍നെറ്റില്‍ നിറഞ്ഞുനില്‍ക്കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അതിശയിപ്പിക്കുന്ന, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന കഥയാണ്‌ ഇന്ത്യന്‍ ഫുട്ബോള്‍.കോമിന്റേത്‌. ഇന്ത്യയോടും ഇന്ത്യന്‍ ഫുട്ബോളിനോടുമുള്ള സ്നേഹമാണ്‌ അരുണാവയെ(30) ഇത്തരമൊരു വെബ്സൈറ്റിന്റെ സൃഷ്ഠിയെക്കുറിച്ച്‌ ചിതിപ്പിക്കുന്നത്‌. ജര്‍മനിയിലേക്ക്‌ കുടിയേറിയതാണ്‌ അരുണാവയുടെ മാതാപിതാക്കള്‍. ഇന്ത്യയിലെ ഫുട്ബോളിലെന്താണ്‌ സംഭവിക്കുന്നതെന്നറിയാനാകാതെ വന്നപ്പോള്‍, അതിനുള്ള മാര്‍ഗമെന്ന നിലയില്‍ സ്വന്തമായൊരു വെബ്സൈറ്റെന്ന ആശയം അരുണാവയുടെ മനസില്‍ ഉടലെടുക്കുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യന്‍ ഫുട്ബോളിലെന്തു സംഭവിക്കുന്നുവെന്നറിയാന്‍ ആഗ്രഹിക്കുന്ന, ലോകമെമ്പാടുമുള്ള ആരാധകര്‍ക്കുവേണ്ടിയൊരു വെബ്സൈറ്റ്‌. 1998 ഏപ്രില്‍ പത്തിന്‌ ഇന്ത്യന്‍ഫുട്ബോള്‍.കോം പിറവികൊണ്ടു‍. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2005ല്‍മാത്രം സയന്‍സ്‌ ആന്‍ഡ്‌ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അരുണാവയ്ക്ക്‌ ഈ സൈറ്റ്‌ തുടങ്ങമ്പോള്‍ പ്രായം വെറും 22 വയസ്‌. തുടക്കത്തില്‍ ഇന്ത്യില്‍നിന്നുള്ള വിവരങ്ങള്‍ കിട്ടുന്നതിന്‌ ഇന്ത്യന്‍ പത്രങ്ങളെയും പഴയ പത്രവാര്‍ത്തകളെയും ആശ്രയിക്കുക മാത്രമായിരുന്നു ഏക മാര്‍ഗം. മീഡിയ ഡിസൈനറായ ക്രിസ്‌ (26) ഇന്ത്യന്‍ ഫുട്ബോളിലേക്കെത്തുന്നത്‌ ഒരു വര്‍ഷം കഴിഞ്ഞാണ്‌. ഇന്ത്യയോടും ഇന്ത്യന്‍ ഫുട്ബോളിനോടുമുള്ള സ്നേഹമാണ്‌ അരുണാവയുടെ ശ്രമത്തോട്‌ സഹകരിക്കാന്‍ ക്രിസിനെ പ്രേരിപ്പിച്ചത്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;മൂന്ന്‌ പതിറ്റാണ്ടു മുമ്പ്‌ പത്തനംതിട്ടയിലെ കൂടലില്‍നിന്നും ജര്‍മനിയിലെത്തിയ പുന്നക്കാട്ടു സഖറിയ ഡാനിയേലിന്റെയും പത്തനാപുരംകാരി അമ്മിണിയുടേയും മകനായ ക്രിസ്‌ 18-ാ‍ം വയസിലാണ്‌ ഇന്ത്യന്‍ ഫുട്ബോള്‍.കോമിലെത്തുന്നത്‌. അന്നുതൊട്ട്‌ വെബ്സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ക്രിയേറ്റീവ്‌ ഡയറക്ടറുമാണ്‌ ഈ മലയാളി. അരുണാവ സൈറ്റിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫും. ഇന്ത്യന്‍ ഫുട്ബോള്‍.കോമിന്‌ സ്വന്തമായി ഇന്നും ഓഫീസില്ല. അരുണാവയുടേയോ ക്രിസിന്റെയോ വീട്ടുമേല്‍വിലാസമാണ്‌ സൈറ്റിന്റെയും മേല്‍വിലാസം. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വേതനം പറ്റുന്ന എഴുത്തുകാരും ഇതിനില്ല. പലകാലങ്ങളിലായി എഴുതാനും വാര്‍ത്തകള്‍ കൈമാറാനും സന്നദ്ധരായ ഒമ്പതു എഡിറ്റര്‍മാര്‍ ഇപ്പോഴുണ്ട്‌. ഇവരെല്ലാം തന്നെ വിദ്യാര്‍ത്ഥികളായിരിക്കെ രംഗത്തെത്തിയവര്‍.. കൊല്‍ക്കത്തയില്‍നിന്നും അഭിഷേക്‌ ഭൂഷണ്‍ ഗുജ്‌റാള്‍ (25), സ്വാഗതം ബാനര്‍ജി (24), സമ്രാട്ട്‌ ചാറ്റര്‍ജി(29), സോമശുഭ്ര ദാസ്്്‌ (23),ബാംഗ്ലൂരില്‍നിന്നും എസ്‌.ഡി.കുമാര്‍ (17), കേരളത്തില്‍നിന്നും പി.എസ്‌.പരമേശ്വരന്‍ (18) മുംബൈയില്‍നിന്നും സുജയ്‌ ശര്‍മ (22) എന്നിവരാണ്‌ ഇന്ത്യന്‍ഫുട്ബോള്‍.കോമിന്റെ എഴുത്തുകാര്‍. സ്വന്തം പോക്കറ്റില്‍നിന്നും പണം മുടക്കി ഇന്ത്യന്‍ ഫുട്ബോളിനെ ലോകത്തെമ്പാടുമെത്തിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. ഇതില്‍ ഗുജ്‌റാളാണ്‌ ആദ്യംമെത്തിയത്‌. 2003ല്‍. അന്നുവരെ സൈറ്റിനെ സഹായിച്ചിരുന്നത് ഇന്ത്യയില്‍നിന്നും കിട്ടുന്ന പത്രവാര്‍ത്തകള്‍ മാത്രം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ജര്‍മനിയിലിരുന്ന്‌ ഇന്ത്യന്‍ ഫുട്ബോളിനെ ഉള്‍ക്കൊള്ളുക തുടക്കത്തില്‍ എളുപ്പമായിരുന്നില്ല. വിവരങ്ങളുടെ ദൗര്‍ലഭ്യമായിരുന്നു അരുണാവയും ക്രിസും തുടക്കത്തില്‍ നേരിട്ട വെല്ലുവിളി. താരങ്ങളെയും ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതരെയും പത്രപ്രവര്‍ത്തകരെയും ബന്ധപ്പെട്ട്‌ വിവരങ്ങള്‍ ശേഖരിക്കുക മാത്രമായിരുന്നി വഴി. സൈറ്റിനു പിന്നിലെ ആത്മാര്‍പ്പണവും ഇന്ത്യന്‍ ഫുട്ബോളിന്‌ അതുവഴി കിട്ടുന്ന സേവനങ്ങളും മനസിലായതോടെ, ഇന്ത്യന്‍ഫുട്ബോള്‍.കോമിനെ തേടി ആരാധകര്‍ എത്തിത്തുടങ്ങി. എട്ടു വര്‍ഷത്തിനിടെ സൈറ്റിനുണ്ടായ ജനപ്രീതി അതാണ്‌ തെളിയിക്കുന്നത്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2006 ലോകകപ്പ്‌ കഴിഞ്ഞപ്പോഴേക്കും സൈറ്റിലെ ഹിറ്റുകളുടെ എണ്ണം ഏഴരലക്ഷം കവിഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ച്‌ ഇന്റര്‍നെറ്റിലെ ആധികാരിക രേഖയാണ്‌ ഇന്ത്യന്‍ഫുട്ബോള്‍.കോം. സംസ്ഥാന-ക്ലബ്‌ ലെവല്‍ മത്സരങ്ങല്‍ മാത്രമല്ല സൈറ്റിന്‌ ഇപ്പോള്‍ വിഷയം. അമച്വര്‍ തലത്തിലേക്കുവരെ ഇറങ്ങിച്ചെന്ന്‌ ഇന്ത്യന്‍ ഫുട്ബോളിലെ ഓരോ ചലനങ്ങളെയും അത്‌ ഒപ്പിയെടുക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‌ ക്രിസ്‌ പറയുന്നു. വനിതാ ഫുട്ബോളും കുട്ടികളുടെ ഫുട്ബോള്‍ വികസന പരിപാടികള്‍ക്കും സൈറ്റ്‌ മുന്‍ഗണന നല്‍കുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വെറുമൊരു വെബ്സൈറ്റ്‌ എന്നതില്‍നിന്ന്‌ ഇന്ത്യന്‍ ഫുടോബളിന്റെ വളര്‍ച്ചയ്ക്ക്‌ നിര്‍ണായക സംഭാവന നല്‍കുന്ന പ്രസ്ഥാനമായി ഇന്ന്‌ ഇതു മാറിയിരിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ വിദേശ അവസരങ്ങള്‍ തുറന്നുകിട്ടാനും മത്സര പരിചയം ലഭ്യമാക്കാനും സ്വന്തം പണം മുടക്കി അരുണാവയും ക്രിസും ശ്രമിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2002ല്‍ ഇന്ത്യന്‍ അണ്ടര്‍ -17 ടീമിന്‌ ജര്‍മനിയില്‍ പരിശീലനത്തിന്‌ ഇവര്‍ വഴിയൊരുക്കി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫുട്ബോള്‍ സീരീസ്‌ എന്നായിരുന്നു ആ ശ്രമത്തിന്റെ പേര്‌. ഏഷ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്‌ മത്സരപരിചയമൊരുക്കുന്നതിനായിരുന്നു ഈ ജര്‍മന്‍ ക്യാമ്പ്‌ സംഘടിപ്പിക്കപ്പെട്ടത്‌. ജര്‍മനിയിലെ പ്രശസ്തമായ കൊളോണ്‍ എഫ്‌.സി.യുമായി ഇന്ത്യന്‍ ടീം അന്ന്‌ കളിച്ചു. അന്ന്‌ കൊളോണ്‍ ടീമിലുണ്ടായിരുന്ന താരങ്ങളിലൊരാള്‍ ഇത്തവണത്തെ ലോകകപ്പിലെ മികച്ച യുവതാരമായ ജര്‍മനിയുടെ ലൂക്കാസ്‌ പൊഡോള്‍സ്കിയായിരുന്നുവെന്നു കൂടി ഓര്‍ക്കുക.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ടീമിന്റെ യാത്രയും താമസവും മറ്റു ചെലവുകളും വഹിച്ചത്‌ അരുണാവയും ക്രിസും ചേര്‍ന്നായിരുന്നു. ടീമിന്റെ മാനേജര്‍മാരെന്ന നിലയിലാണ്‌ അന്ന്‌ ക്രിസ്‌ പ്രവര്‍ത്തിച്ചത്‌. അന്നത്തെ അണ്ടര്‍ 17 ടീമിലെ മിക്ക താരങ്ങളും ഇന്ന്‌ ഇന്ത്യന്‍ ക്ലബുകളിലെ മിന്നും താരങ്ങളാണ്‌. അതില്‍ പത്തുപേര്‍ ഇന്ത്യന്‍ ടീമിലുമെത്തി.കൊല്‍ക്കത്തയില്‍ സൗദിക്കെതിരെ ഇന്ത്യ എ.എഫ്‌.സി കപ്പ്‌ യോഗ്യതാ മത്സരത്തില്‍ കളിച്ച ദിവസം ക്രിസ്‌ പറഞ്ഞു.' എന്റെ അണ്ടര്‍ 17 ടീമിലെ മൂന്നുപേര്‍ ഇന്ന്‌ ഇന്ത്യക്കുവേണ്ടി കളിക്കുന്നു. സുഭാശിഷ്‌ റോയ്്‌ ചൗധരി, സുബൃ‍ത പാല്‍, ഹബീബുര്‍ റഹ്മാന്‍ മൊണ്ഡല്‍ എന്നിവര്‍. പരിക്കുമൂലം കളിക്കാനാകാതിരുന്ന ദേബബ്രത റോയയിയെക്കൂടി ചേര്‍ത്താല്‍ നാലുപേര്‍'...വെറുമൊരു വെബ്സൈറ്റിന്റെ ഉപജ്ഞാതാക്കള്‍ എന്ന നിലയില്‍നിന്ന്‌ ക്രിസും അരുണാവയും ഇന്ത്യന്‍ ഫുട്ബോളിന്‌ എത്രത്തോളം വിലപ്പെട്ടവരായിരിക്കുന്നു എന്നു തെളിയിക്കുന്ന വാക്കുകള്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇന്ത്യന്‍ ഫുട്ബോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു വലിയ കുതിച്ചുചാട്ടം ഇന്ത്യന്‍ ഫുട്ബോള്‍.കോമിന്റെ മാത്രം സംഭാവനയാണ്‌. വിദേശത്തെ ഇന്ത്യന്‍ വംശജരായ താരങ്ങള്‍ക്ക്‌ ഇന്ത്യക്കുവേണ്ടി കളിക്കുവാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലേയേഴ്സ്‌ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍ എന്ന വിഭാഗം ഇന്ത്യക്കുവേണ്ടി താരങ്ങളെ കണ്ടത്തി നല്‍കുന്ന സമാന്തര ഏജന്‍സിപോലെയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. അടുത്തിടെ ഇന്ത്യന്‍ ടീമിലെത്തിയ സിമ്രാന്‍ സിങ്‌. അരവിന്ദ്‌ നാരായണ്‍ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ താരങ്ങളെ ഇന്ത്യന്‍ ഫുട്ബോള്‍.കോം വിദേശങ്ങളില്‍നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ദേശീയ ടീമിനെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അരുണാവയെയും ക്രിസിനെയും വിദേശ താരങ്ങളെ റിക്രൂട്ടുചെയ്യാന്‍ ആശ്രയിക്കുന്നു. കൂടുതല്‍ വിദേശ താരങ്ങള്‍ ഇന്ത്യക്കായി കളിക്കാനൊരുങ്ങുകയാണെന്ന്‌ ക്രിസ്‌ പറയുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ക്രിക്കറ്റ്‌ താരങ്ങളെ വര്‍ഷംതോറും അവാര്‍ഡുകളും പുരസ്കാരങ്ങളും കൊണ്ട്‌ പൊതിയുന്ന ഇന്ത്യയില്‍ തഴയപ്പെടുന്നത്‌ ഫുട്ബോള്‍ താരങ്ങളാണ്‌. അതിനും ഇന്ത്യന്‍ ഫുട്ബോള്‍.കോം പ്രതിവിധി കണ്ടിട്ടുണ്ട്‌. ഓരോ സീസണിലും വെബ്സൈറ്റ്‌ നടത്തുന്ന അഭിപ്രായ സര്‍വേയിലൂടെ അവാര്‍ഡുകള്‍ ഇന്ത്യന്‍ ഫുട്ബോള്‍.കോം നല്‍കുന്നു. മികച്ച താരം, വിദേശ താരം, പുതുമുഖം, കോച്ച്‌ എന്നിങ്ങനെ ഫുട്ബോള്‍ താരങ്ങള്‍ക്ക്‌ പ്രോത്സാഹനവുമായി ഈ മറുനാട്ടുകാര്‍ ഒപ്പം നില്‍ക്കുന്നു. ജര്‍മിയില്‍ ജനിക്കുകയും പഠിച്ച വളരുകയും ചെയ്ത അരുണാവയെയും ക്രിസിനെയും ഇന്ത്യന്‍ ഫുട്ബോളിനോട്‌ ഇത്രയേറെ അടുപ്പിച്ചത്‌ കളിയോടും രാജ്യത്തോടുമുള്ള സ്നേഹമാണ്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ജര്‍മന്‍ ചിട്ടയാണ്‌ സൈറ്റിന്റെ വിജയമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നകാര്യം. ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും പലകുറി ഇന്ത്യന്‍ ഫുട്ബോള്‍.കോമിന്റെ ആത്്മാര്‍ത്ഥതയെയും ആത്്മാര്‍പ്പണത്തെയും പ്രശംസിച്ചിട്ടുണ്ട്‌. വര്‍ഷം തോറും അവധിക്ക്‌ പത്തനംതിട്ടയിലെ വീട്ടിലെത്താറുണ്ട്‌ ക്രിസ്ന്റെ കുടുംബം. അതുകൊണ്ടു തന്നെ കേരളവും മലയാളവും ക്രിസിന്‌ അപരിചിതമല്ല.കേരളത്തിലെയും തെക്കേയിന്ത്യയിലെയും ഫുട്ബോള്‍ വാര്‍ത്തകളോട് അതുകൊണ്ടുതന്നെ ക്രിസ്‌ ഏറെ താല്‍പര്യം കാട്ടുകയും ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-1349593250315286882?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/1349593250315286882/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=1349593250315286882' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1349593250315286882'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1349593250315286882'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_1234.html' title='ഇന്ത്യന്‍ ഫുട്ബോളിന്‌ ജര്‍മന്‍.കോം'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_g0ndGq8Z-cA/RZ61jxWYxkI/AAAAAAAAAF0/m_roBB1yCLk/s72-c/ifc.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-6048542761035896742</id><published>2007-01-05T11:51:00.000-08:00</published><updated>2007-01-05T12:44:43.349-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ഓസീസ്‌ ക്രിക്കറ്റില്‍ ഇനി ശിശിരകാലം</title><content type='html'>&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ6v6xWYxiI/AAAAAAAAAFM/tqlD2yaiDR0/s1600-h/53488.jpg"&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ6vShWYxhI/AAAAAAAAAFE/Ub2xZ44PxAw/s1600-h/aus.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016639767662085650" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_g0ndGq8Z-cA/RZ6vShWYxhI/AAAAAAAAAFE/Ub2xZ44PxAw/s400/aus.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ6uohWYxgI/AAAAAAAAAE8/urJD3Nb3O5Q/s1600-h/53488.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ6uJhWYxfI/AAAAAAAAAE0/pjzsx9trA4Y/s1600-h/53488.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RZ6t9BWYxeI/AAAAAAAAAEs/PyzjxcY9CwU/s1600-h/aus.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോക ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്‌ ഒപ്പം നില്‍ക്കാന്‍ ഇപ്പോള്‍ എതിരാളികളാരുമില്ല. എന്നാല്‍, വരാനിരിക്കുന്ന ശിശിരകാലത്തില്‍ പൊഴിഞ്ഞുപോകുന്ന ഇലകളെക്കുറിച്ച്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയ ആഴത്തില്‍ ചിന്തിച്ചു തുടങ്ങി. സുവര്‍ണ തലമുറയില്‍ പാറിക്കളിച്ചുനിന്ന ഇലകളാണ്‌ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നത്‌. ആദ്യം ഡാമിയന്‍ മാര്‍ട്ടിന്‍, ഇപ്പോള്‍ ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്‌, ജസ്റ്റിന്‍ ലാംഗര്‍....ഇനി മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ്‌...കൊഴിയാന്‍ ഇലകള്‍ പിന്നെയും ബാക്കി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒന്നര ദശാബ്ദമായി ഓസ്ട്രേലിയയാണ്‌ ക്രിക്കറ്റിലെ രാജാക്കന്മാര്‍. സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയന്‍ ലാറയും ഇന്‍സമാം ഉള്‍ഹഖും മഹാരഥന്മാരായി ക്രിക്കറ്റ്‌ ലോകത്തുണ്ടെങ്കിലും സിംഹാസനത്തില്‍ സ്റ്റീവ്‌ വോയും പിന്നീട്‌ റിക്കി പോണ്ടിങ്ങും മാത്രമാണ്‌ ഇരുന്നത്‌. എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ മുഖമുദ്രയായ സംഘശക്തിയ്ക്ക്‌ പ്രായമേറുന്നുവെന്നത്‌ അവരുടെ അടിത്തറ ഇളക്കുന്നുണ്ട്‌.മുക്കാല്‍ നൂറ്റാണ്ടിനിടെ ഓസട്രേലിയയ്ക്കുവേണ്ടി കളിച്ച ടീമുകളില്‍ ഏറ്റവും പ്രായം ചെന്നവരാണ്‌ ഇപ്പോഴത്തെ സംഘം. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;വോണിനും മഗ്രാത്തിനും ലാംഗറിനുമൊപ്പം വിരമിക്കില്ലെങ്കിലും ഹെയ്ഡനും ഗില്‍ക്രിസ്റ്റും 35 പിന്നിട്ടവരാണ്‌. കോച്ച്‌ ജോണ്‍ ബുക്കാനന്‍ പോലും വിരമിക്കാനൊരുങ്ങി നില്‍ക്കുന്നു. വോണിനെപ്പോലെ, ഒന്നുമില്ലായ്മയില്‍നിന്ന്‌ ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിവുള്ള ഒരാള്‍ വിരമിക്കുമ്പോള്‍ അത്‌ ടീമിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കാതിരിക്കാന്‍ അങ്ങേയറ്റത്തെ ജാഗ്രതവേണമെന്ന്‌ ബുക്കാനന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഒരാള്‍ പോകുമ്പോള്‍ അയാളിലേക്കല്ല, ടീമിലേക്കാണ്‌ നോക്കേണ്ടതെന്ന്‌ ക്രിക്കറ്റ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമായുള്ള ബുക്കാനനിലെ പരിശീലകന്‍ ഓര്‍മ്മപ്പെടുത്തുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;പിരിയുന്നത്‌ വിനാശകാരിയായ കൂട്ടുകെട്ട്‌&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ബൗളിങ്‌ കൂട്ടുകെട്ടാണ്‌ വോണ്‍-മഗ്രാത്തുമാരുടേത്‌. വോണ്‍ മാത്രമാണ്‌ ടീമിനെ വിട്ടുപിരിയുന്നതെങ്കിലും ഇവരുടെ കൂട്ടുകെട്ടാണ്‌ ഓസ്ട്രേലിയയെ ഇത്രകാലവും ശക്തമാക്കിനിര്‍ത്തിയതെന്ന്‌ ഉറപ്പിക്കാവുന്നതാണ്‌. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ 13 വര്‍ഷത്തെ കൂട്ടുകെട്ടിലൂടെ വോണും മഗ്രാത്തും ചേര്‍ന്ന്‌ കടപുഴക്കിയത്‌ 1700ലേറെ വിക്കറ്റുകളാണ്‌. ചരിത്രത്തില്‍ ഇത്രയേറെ വിക്കറ്റുകൊയ്ത മറ്റൊരു കൂട്ടുകെട്ടില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1991ല്‍ ടീമിലെത്തിയ വോണ്‍ ടെസ്റ്റില്‍ 708ഉം ഏകദിനത്തില്‍ 293ഉം വിക്കറ്റ്‌ സ്വന്തമാക്കി. വോണ്‍ 2003യില്‍ ഏകദിനത്തോട്‌ വിടപറഞ്ഞു. 1993ല്‍ ടീമിലെത്തിയ മഗ്രാത്ത്‌ ടെസ്റ്റില്‍ 563ഉം ഏകദിനത്തില്‍ 342 വിക്കറ്റും സ്വന്തമാക്കി. ഇവരൊന്നിച്ചുണ്ടായിരുന്ന 1993 മുതലുള്ള 13 വര്‍ഷങ്ങള്‍ക്കിടെ ടെസ്റ്റില്‍ 1200ലേറെ വിക്കറ്റുകള്‍ കൊയ്തു. ഏകദിനത്തില്‍ (1993-2003) അഞ്ഞൂറിലേറെയും. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;വരുന്നത്‌ രണ്ടു പതിറ്റാണ്ടുമുമ്പത്തെ പ്രതിസന്ധി&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഓസ്ട്രേലിയയെ കാത്തിരിക്കുന്നത്‌ രണ്ടു പതിറ്റാണ്ടുമുമ്പ്‌ ടീം നേരിട്ട പ്രതിസന്ധിയാണ്‌. 1984ല്‍ ഗ്രെഗ്‌ ചാപ്പല്‍, ഡെന്നീസ്‌ ലില്ലി. റോഡ്‌ മാര്‍ഷ്‌ എന്നീ നെടുംതൂണുകള്‍ തുടര്‍ച്ചയായി വിരമിച്ചപ്പോഴത്തെ നിലയിലേക്കാണ്‌ ഓസ്ട്രേലിയ വീഴുക. പിന്നീട്‌ വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ്‌ ഓസ്ട്രേലിയ കരുത്താര്‍ജ്ജിച്ചത്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കിം ഹ്യൂസില്‍നിന്ന്‌ 1984ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത അലന്‍ ബോര്‍ഡര്‍ 1993ല്‍ പിരിയുമ്പോഴാണ്‌ ഓസ്ട്രേലിയ പഴയ പ്രതാപത്തിലേക്കെത്തുന്നത്‌. പിന്നീടെത്തിയ മാര്‍ക്ക്‌ ടെയ്‌ലറും സ്റ്റീവ്‌ വോയുമൊക്കെച്ചേര്‍ന്ന്‌ ടീമിനെ കരുത്തരില്‍ കരുത്തരാക്കുമ്പാള്‍ ഒപ്പമുണ്ടായിരുന്നവരാണ്‌ വോണും മഗ്രാത്തും മാര്‍ട്ടിനുമെല്ലാം. അലന്‍ ബോര്‍ഡര്‍ യുഗത്തിന്റെ അന്തിമനാളുകളിലാണ്‌ ഇവര്‍ മൂവരും ടീമിലെത്തുന്നത്‌. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;പ്രതീക്ഷയായി ഹസി, ക്ലാര്‍ക്ക്‌...&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ആരെല്ലാം പോയാലും ടീമിനെ രക്ഷിക്കാന്‍ പോന്ന ഒരു നിര ഓസ്ട്രേലിയയില്‍ ഇപ്പോഴുമുണ്ട്‌. ക്യാപ്റ്റന്‍ റിക്കിപോണ്ടിങ്‌ തന്നെ ആ സംഘത്തിന്റെയും തലവന്‍. ലോകത്തെ ഏറ്റവും മികച്ച പോരാളിയായി പോണ്ടിങ്‌ നില്‍ക്കുന്നു. 30-ാ‍ം വയസില്‍ കഴിഞ്ഞ വര്‍ഷം മാത്രം ടീമിലെത്തിയ മൈക്ക്‌ ഹസി 86 റണ്‍സെന്ന അതിശയിപ്പിക്കുന്ന ശരാശരിയുമായി ബാറ്റ്‌ ചെയ്യുന്നു. 25കാരനായ മൈക്കല്‍ ക്ലാര്‍ക്ക്‌ ഈ ആഷസ്‌ പരമ്പരയില്‍തന്നെ രണ്ടു സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലാംഗറും ഹെയ്ഡനും പോയാല്‍ ഓസീസ്‌ നിരയുടെ ഓപ്പണര്‍മാരാവുക ഫില്‍ ജാക്വസും ക്രിസ്‌ റോജേഴ്സുമാകും. ആഡം ഹോഗ്സിന്റെ നേതൃത്വത്തില്‍ മധ്യനിര ബാറ്റ്സ്മാന്മാരുടെ വലിയൊരു നിര കാത്തുനില്‍ക്കുന്നു.മഗ്രാത്ത്‌-വോണ്‍ കൂട്ടുകെട്ട്‌ പിരിയുന്നതോടെ ബൗളിങ്ങിലുണ്ടാകുന്ന ശൂന്യത നികത്തുകയാവും പ്രധാന വെല്ലുവിളി. വേഗംകൊണ്ട്‌ ആരെയും തോല്‍പ്പിക്കുമെങ്കിലും ബ്രെറ്റ്‌ ലീ ഒരു മാച്ച വിന്നറുടെ നിലയിലേക്ക്‌ ഉയര്‍ന്നിട്ടില്ല. മഗ്രാത്തിനെപ്പോലെ വിട്ടുവീഴ്ചയില്ലാതെ പന്തെറിയുന്ന സ്റ്റുവര്‍ട്ട്‌ ക്ലാര്‍ക്കാണ്‌ കുന്തമുനയാവുക. വോണിനൊപ്പം നില്‍ക്കില്ലെങ്കിലും സ്റ്റ്യുവര്‍ട്ട്‌ മക്ഗില്ലിനെ സ്പിന്നറുടെ റോളില്‍ സ്ഥിരപ്പെടുത്തും&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-6048542761035896742?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/6048542761035896742/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=6048542761035896742' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/6048542761035896742'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/6048542761035896742'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_3041.html' title='ഓസീസ്‌ ക്രിക്കറ്റില്‍ ഇനി ശിശിരകാലം'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_g0ndGq8Z-cA/RZ6vShWYxhI/AAAAAAAAAFE/Ub2xZ44PxAw/s72-c/aus.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-428840779277193744</id><published>2007-01-05T11:30:00.000-08:00</published><updated>2007-01-05T12:43:08.813-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>വന്‍മരങ്ങള്‍ വീഴുമ്പോള്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ6x2hWYxjI/AAAAAAAAAFo/yeuA6mI_ORI/s1600-h/warne.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016642585160631858" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_g0ndGq8Z-cA/RZ6x2hWYxjI/AAAAAAAAAFo/yeuA6mI_ORI/s400/warne.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ6pqhWYxdI/AAAAAAAAAEg/y9CM5TFYxmA/s1600-h/warne.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://content-uk.cricinfo.com/australia/content/player/8166.html"&gt;ഷെയ്ന്‍ വോണ്‍&lt;/a&gt;, &lt;a href="http://content-uk.cricinfo.com/ausveng/content/player/6565.html"&gt;ഗ്ലെന്‍ മഗ്രാത്ത്‌&lt;/a&gt;, &lt;a href="http://content-ind.cricinfo.com/ausveng/content/player/6256.html"&gt;ജസ്റ്റിന്‍ ലാംഗര്‍&lt;/a&gt;..... &lt;a href="http://ind.cricinfo.com/db/ARCHIVE/2006-07/ENG_IN_AUS/"&gt;ആഷസ്‌ പരമ്പരയിലെ &lt;/a&gt;അഞ്ചാം ടെസ്റ്റ്‌ വെള്ളിയാഴ്ച സമാപിച്ചപ്പോള്‍, ലോക ക്രിക്കറ്റില്‍നിന്ന്‌ കൈയടികള്‍ വാങ്ങിയിറങ്ങിപ്പോയവരാണിവര്‍. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ മൂന്നു പേര്‍ ഒന്നിച്ച്‌ വിടപറയുന്നു. നഷ്ടം ഓസ്ട്രേലിയന്‍ ക്രിക്കറ്റിനു മാത്രമല്ല, ലോക ക്രിക്കറ്റിനു തന്നെ. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍, ഏറ്റവും കൃത്യതയുള്ള പേസ്‌ ബൗളര്‍, ഏറ്റവും സ്ഥിരതയുള്ള ഓപ്പണര്‍....വോണ്‍-മഗ്രാത്ത്‌-ലാംഗര്‍ വേര്‍പിരിയലില്‍ ഇവര്‍ക്കു പകരക്കാരെ തിരയലാകും ലോക ക്രിക്കറ്റിന്‌ വരും ദിനങ്ങളില്‍ ചെയ്യാനുണ്ടാവുക. ഉറപ്പായും വോണിനും മഗ്രാത്തിനും പകരക്കാരെ കണ്ടത്താനാവില്ല. ലാംഗറെപോലെ വിജയിച്ച ഓപ്പണിങ്‌ ബാറ്റ്സ്മാനും നിലവില്‍ ടെസ്റ്റ്‌ ക്രിക്കറ്റിലില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1984ല്‍ ഡെന്നീസ്‌ ലില്ലി, ഗ്രെഗ്‌ ചാപ്പല്‍, റോഡ്നി മാര്‍ഷ്‌ എന്നീ മഹാരഥര്‍ ഓസ്ട്രേലിയന്‍ ടീമിനെ വിട്ടുപോയപ്പോഴത്തെ അരക്ഷിതാവസ്ഥ ഓസ്ട്രേലിയക്കിപ്പോഴില്ല. കരുത്തരായ പിന്‍ഗാമികള്‍ കാത്തുനില്‍ക്കുന്നു. ടീമിന്റെ സന്തുലിതാവസ്ഥയെ വോണ്‍-മഗ്രാത്ത്‌-ലാംഗര്‍ പിരിയല്‍ ബാധിക്കാതിരിക്കാന്‍ പോന്ന ശേഷി ആവനാഴിയിലുണ്ട്‌. ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും മാത്യു ഹെയ്ഡനും മൈക്ക്‌ ഹസിയും ബ്രെറ്റ്‌ ലീയും ആദം ഗില്‍ക്രിസ്റ്റുമൊക്കെ ടീമില്‍ ശോഷിക്കുന്നുവെന്നത്‌ ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തെ സമീപകാലത്തൊന്നും ചോദ്യം ചെയ്യാനാവില്ലെന്നതിന്റെ തെളിവായി നില്‍ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നാല്‍, പോണ്ടിങ്ങും ഹെയ്ഡനും ഗില്‍ക്രിസ്റ്റും ഹസിയുമടങ്ങുന്ന താരനിയ മുപ്പതുകള്‍ പിന്നിട്ടുനില്‍ക്കുകയാണ്‌. ഹെയ്ഡനും ഗില്‍ക്രിസ്റ്റും ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2007 ലോകകപ്പ്‌ പലതിനും വേദിയായേക്കുമെന്ന്‌ കരുതുന്നവരേറെ. 11 മാസത്തിനുശേഷമാണ്‌ ഓസ്ട്രേലിയ ഇനി ടെസ്റ്റിനിറങ്ങുന്നത്‌. അപ്പോഴേക്കും ഹെയ്ഡനും ഗില്‍ക്രിസ്റ്റും പ്രഖ്യാപനവുമായി രംഗത്തെത്തിക്കൂടെന്നില്ല. ഏതായാലും ഓസീസ്‌ ടീമിന്റെ സുവര്‍ണകാലം വരുന്ന ലോകകപ്പോടെ അവസാനിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. 2011ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ്‌ ഓസീസിനെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഒന്നാം നമ്പറാക്കിനിര്‍ത്തുന്ന താരകുമാരന്മാരില്ലാതെയാകും നടക്കുകയെന്നത്‌ ഉറപ്പ്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കളിയില്‍ രാജാക്കന്മാരായി നില്‍ക്കുമ്പോഴാണ്‌ ഇവര്‍ പിരിഞ്ഞുപോകുന്നതെന്നത്‌ ശ്രദ്ധേയമാണ്‌. ഇനിയും ഒന്നോ രേ‍ണ്ടോ വര്‍ഷം കൂടി കളിക്കാനാകുമെന്ന്‌ ഉറപ്പുണ്ടന്നാണ്‌ മഗ്രാത്ത്‌ വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട്‌ പറഞ്ഞത്‌. വോണിന്റെയും ലാംഗറുടെയും കാര്യത്തിലും ഇതു ശരിയാണ്‌. എങ്കിലും അവര്‍ പിരിയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;വോണ്‍ വിടപറയുമ്പോള്‍, മഴവില്ലു പോലെ വളയുന്ന മാന്ത്രിക ഏറുകള്‍ മാത്രമല്ല നഷ്ടമാവുക. ഒരു ഈവനിങ്‌ വാക്കിന്റെ അനായാസതയോടെയുള്ള ആ വരവ്‌ തന്നെ എത്ര സുന്ദരമായ കാഴ്ചയാണ്‌. ഇത്രയ്ക്ക്‌ അനായാസമായി പന്തെറിയുന്ന വേറൊരു സ്പിന്നറില്ല, ഇനി ഉണ്ടാവുകയുമില്ല. ഒരേ പോയന്റിലേക്ക്‌ ഒരു യന്ത്രത്തില്‍നിന്നെന്ന വണ്ണം പന്ത്‌ വര്‍ഷിക്കുന്ന മഗ്രാത്തിന്റെ കൃത്യയതയും ഇനിയുണ്ടാവില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;a href="http://content-ind.cricinfo.com/ausveng/content/story/275193.html"&gt;ഗ്ലെന്‍ മഗ്രാത്ത്‌&lt;/a&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1993 നവംബറില്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറി. 124 ടെസ്റ്റുകള്‍ നീണ്ട കരിയറിന്‌ സിഡ്നിയില്‍ വിരാമമായപ്പോള്‍, 563 വിക്കറ്റുകള്‍ സ്വന്തം. ടെസ്റ്റ്‌ ക്രിക്കറ്റിലേറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമായുള്ള പേസ്‌ ബൗളര്‍.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;&lt;a href="http://content-ind.cricinfo.com/australia/content/story/273491.html"&gt;ഷെയ്ന്‍ വോണ്‍&lt;/a&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;‍ഡോണ്‍ ബ്രാഡ്മാനുശേഷം ഓസ്ട്രേലിയ ജന്മം നല്‍കിയ ഏറ്റവും മികച്ച താരം. 1992 ജനവരിയില്‍ ടെസ്റ്റ്‌ അരങ്ങേറ്റം. സിഡ്നിയില്‍ പടിയിറങ്ങുമ്പോള്‍ 708 വിക്കറ്റുകളുടെ ലോകറെക്കോഡ്‌ സ്വന്തം. സെഞ്ച്വറികളില്ലാതെ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമായുള്ള താരമെന്ന അപൂര്‍വ്വതയും വോണിനുണ്ട്‌. 145 ടെസ്റ്റുകളില്‍നിന്ന്‌ 3154 റണ്‍സ്‌ സ്വന്തം. വോണിന്റെ ഉയര്‍ന്ന സ്കോര്‍ 99 ആണെന്നുകൂടി ഓര്‍ക്കുക.&lt;/span&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;&lt;a href="http://content-ind.cricinfo.com/ausveng/content/story/275101.html"&gt;ജസ്റ്റിന്‍ ലാംഗര്‍&lt;/a&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1993 ജനവരിയില്‍ ടെസ്റ്റ്‌ അരങ്ങേറ്റം.1997ല്‍ തന്നെ ഏകദിനത്തില്‍നിന്നു വിരമിച്ചു.105 ടെസ്റ്റുകളില്‍നിന്ന്‌ 7696 റണ്‍സ്‌. 23 സെഞ്ച്വറി, 30 അര്‍ദ്ധ സെഞ്ച്വറി. ശരാശരി 45.27. ഓപ്പണര്‍ എന്ന നിലയില്‍ 65 ടെസ്റ്റുകളില്‍നിന്ന്‌ 115 ഇന്നിങ്ങ്സുകളിലായി 5112 റണ്‍സ്‌ നേടി.16 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും ഓപ്പണര്‍ എന്ന നിലയില്‍. മാത്യു ഹെയ്ഡന്‍-ജസ്റ്റിന്‍ ലാംഗര്‍ കൂട്ടുകെട്ട്‌ ഓപ്പണിങ്ങിലെ ലോകറെക്കോഡുകാരാണ്‌.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-428840779277193744?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/428840779277193744/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=428840779277193744' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/428840779277193744'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/428840779277193744'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_05.html' title='വന്‍മരങ്ങള്‍ വീഴുമ്പോള്‍'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_g0ndGq8Z-cA/RZ6x2hWYxjI/AAAAAAAAAFo/yeuA6mI_ORI/s72-c/warne.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-5447487323291085214</id><published>2007-01-04T12:40:00.000-08:00</published><updated>2007-01-05T07:15:33.220-08:00</updated><category scheme='http://www.blogger.com/atom/ns#' term='TENNIS-PICTURE SPECIAL'/><title type='text'>സ്നേഹം കോര്‍ട്ടിനും പുറത്തേക്ക്‌</title><content type='html'>&lt;a href="http://en.wikipedia.org/wiki/Maria_Sharapova"&gt;&lt;span style="font-size:130%;"&gt;ടെന്നീസ്‌ സുന്ദരി മരിയ ഷറപ്പോവ തന്റെ വളര്‍ത്തു നായക്കൊപ്പം പരിശീലത്തിനെത്തിയപ്പോള്‍&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5016279842070816306" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RZ1n8GCVZjI/AAAAAAAAADg/vjCukxo4JGU/s320/sharapova-09.jpg" border="0" /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ1n22CVZiI/AAAAAAAAADY/oNRLVLZvOvc/s1600-h/sharapova-01.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279751876503074" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RZ1n22CVZiI/AAAAAAAAADY/oNRLVLZvOvc/s320/sharapova-01.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RZ1nwGCVZhI/AAAAAAAAADQ/pIT25J4DUaY/s1600-h/sharapova-02.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279635912386066" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RZ1nwGCVZhI/AAAAAAAAADQ/pIT25J4DUaY/s320/sharapova-02.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ1nr2CVZgI/AAAAAAAAADI/47Oy949c65U/s1600-h/sharapova-03.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279562897942018" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RZ1nr2CVZgI/AAAAAAAAADI/47Oy949c65U/s320/sharapova-03.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RZ1nmGCVZfI/AAAAAAAAADA/afdHnzkjmnY/s1600-h/sharapova-04.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279464113694194" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RZ1nmGCVZfI/AAAAAAAAADA/afdHnzkjmnY/s320/sharapova-04.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RZ1nfWCVZeI/AAAAAAAAAC4/7Ti0SBKTBzg/s1600-h/sharapova-05.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279348149577186" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/RZ1nfWCVZeI/AAAAAAAAAC4/7Ti0SBKTBzg/s320/sharapova-05.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ1nYmCVZdI/AAAAAAAAACw/cFgG9aZ6GSw/s1600-h/sharapova-06.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279232185460178" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_g0ndGq8Z-cA/RZ1nYmCVZdI/AAAAAAAAACw/cFgG9aZ6GSw/s320/sharapova-06.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ1nQ2CVZcI/AAAAAAAAACo/9-kfa391CiQ/s1600-h/sharapova-07.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279099041473986" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_g0ndGq8Z-cA/RZ1nQ2CVZcI/AAAAAAAAACo/9-kfa391CiQ/s320/sharapova-07.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RZ1nMWCVZbI/AAAAAAAAACg/zln06gjD0jw/s1600-h/sharapova-08.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016279021732062642" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/RZ1nMWCVZbI/AAAAAAAAACg/zln06gjD0jw/s320/sharapova-08.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-5447487323291085214?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/5447487323291085214/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=5447487323291085214' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5447487323291085214'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5447487323291085214'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_120.html' title='സ്നേഹം കോര്‍ട്ടിനും പുറത്തേക്ക്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RZ1n8GCVZjI/AAAAAAAAADg/vjCukxo4JGU/s72-c/sharapova-09.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-7329756466168611646</id><published>2007-01-04T11:52:00.000-08:00</published><updated>2007-01-04T13:10:24.281-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ഇര്‍ഫാന്‍ പഠാന്‍, ആരാണ്‌ കുറ്റക്കാര്‍</title><content type='html'>&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RZ1cuWCVZVI/AAAAAAAAABs/0br_GFuO2Ak/s1600-h/pat.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016267511219709266" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/RZ1cuWCVZVI/AAAAAAAAABs/0br_GFuO2Ak/s320/pat.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;പ്രകടനം മോശമായാല്‍ ഒരാളെ നാട്ടിലേക്ക്‌ തിരിച്ചയക്കുകയെന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍ പുതിയാണെങ്കിലും ലോകത്ത്‌ സര്‍വസാധാരണം തന്നെ. ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ്‌ പര്യടനത്തിനിടെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ &lt;a href="http://http://content-usa.cricinfo.com/india/content/player/32685.html"&gt;ഇര്‍ഫാന്‍ പഠാനെ &lt;/a&gt;നാട്ടിലേക്ക്‌ തിരിച്ചയച്ചത്‌ ഇത്ര ലാഘവത്തോടെ വേണമെങ്കിലും സ്വീകരിക്കാമെങ്കിലും പ്രതിഭാ ധനനെന്ന്‌ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പേരെടുത്ത ആ താരത്തിന്റെ കരിയറില്‍ കറുത്ത പാടായി ഈ സംഭവം നില്‍ക്കുക തന്നെ ചെയ്യും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2006ന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ മിന്നുന്ന നക്ഷത്രമായിരുന്നു പഠാന്‍. പാകിസ്താനെതിരെ ആദ്യ ഓവറില്‍ ഹാട്രിക്ക്‌ നേടിയ പഠാന്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളില്‍. തൊട്ടു പിന്നാലെ നടന്ന ഏകദിന പരമ്പരകളില്‍ മൂന്നാം നമ്പറില്‍ പഠാനെ പരീക്ഷിച്ച്‌ കോച്ച്‌ ഗ്രെഗ്‌ ചാപ്പലും ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും കൈയടി നേടി. എന്നാല്‍, പിന്നീടിങ്ങോട്ട്‌ ക്രമമായി തന്നെ, പഠാന്‍ ബാറ്റുകൊണ്ട്‌ തിളങ്ങുമ്പോള്‍ പന്തു കൊണ്ടു ഒന്നുമല്ലാതാകുന്ന കാഴ്ചയാണ്‌ കണ്ടത്‌. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;2005ല്‍ പാകിസ്താന്‍ ഇന്ത്യയില്‍ വന്നപ്പോള്‍, കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ പഠാന്‍ ബാര്‍്‌റു കൊണ്ടും പന്തു കൊണ്ടും ഒരു പോലെ തിളങ്ങി. അന്ന്‌ കമന്റേറ്ററുടെ കുപ്പായത്തില്‍ ഈദന്‍ ഗാര്‍ഡനനിലുണ്ടായിരുന്ന &lt;a href="http://content-usa.cricinfo.com/pakistan/content/player/43547.html"&gt;വസീം അക്രം&lt;/a&gt; പറഞ്ഞു-പഠാനെ ബാറ്റ്സ്‌ മാനായി കാണരുത്‌. അയാളെടുക്കുന്ന ഒരു റണ്‍ പോലും ബോണസായി കരുതുക. പഠാന്‍ ബൗളറായി തന്നെ നിലനിന്നില്ലെങ്കില്‍ കരിയറിന്‌ അത്‌ ദോഷം ചെയ്യും.-പ്രവചനാത്മകതയുള്ള ഈ വാക്കുകള്‍ ഇന്ന്‌ സത്യമായിരിക്കുകയാണ്‌. ഇന്ത്യന്‍ ടീം തിരക്കുപിടിച്ച്‌ പ്രൊഫഷണലാകാന്‍ ശ്രമിച്ചതിന്റെ ഇരയാണ്‌ ഇര്‍ഫാന്‍ പഠാനെന്ന്‌ പറയാതെ വയ്യ.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകത്ത്‌ എല്ലാ ടീമിലും അത്യാവശ്യം ബാറ്റു ചെയ്യാനറിയുന്ന വാലറ്റക്കാരുണ്ട്‌. ഒന്നോ രണ്ടോ കളികളില്‍ അവര്‍ ബാറ്റു കൊണ്ട്‌ തിളങ്ങിയാലും അവരൊന്നും മൂന്നാം നമ്പറിലേക്ക്‌ പ്രമോഷന്‍ കിട്ടി വരാറില്ല. എന്നാല്‍ ഓള്‍ റൗണ്ടര്‍ പട്ടം ചാര്‍ത്തി നല്‍കി പഠാനിലെ ബാറ്റ്സ്മാനെ തേച്ചുമിനുക്കിയെടുക്കാനാണ്‌ ഇന്ത്യന്‍ ടീം മാനേജ്മെന്റ്‌ ശ്രമിച്ചത്‌. പഠാനെ ബാറ്റിങ്‌ ഓര്‍ഡറില്‍ മുന്നിലേക്കു തള്ളിക്കയറ്റിയവര്‍ അദ്ദേഹത്തിന്റെ ബൗളിങ്‌ ഫോം നഷ്ടപ്പെട്ടപ്പോള്‍ തള്ളിപ്പറയുന്ന കാഴ്ചക്കാണ്‌ ദക്ഷിണാഫ്രിക്കന്‍ പര്യചനം സാക്ഷ്യം വഹിച്ചത്‌.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ടെസ്റ്റ്‌ പരമ്പരക്കു മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ 111 റണ്‍സടിച്ച്‌ ബാറ്റുകൊണ്ട്‌ തിളങ്ങിയ താരമാണ്‌ പഠാന്‍. രണ്ടാമിന്നിങ്ങ്സില്‍ 40 റണ്‍സടിച്ചു പുറത്താകാതെ നിന്നു. രണ്ടിന്നിങ്ങ്സിലും ടോപ്‌ സ്കോററായത്‌ പഠാനായിരുന്നു. എന്നാല്‍, രണ്ടാം ടെസ്റ്റില്‍ ടീമിലെടുക്കാതെ പഠാനെ നാട്ടിലേക്കയച്ചതിന്റെ കാരണമായി കോച്ചും മറ്റഫും പറഞ്ഞത്‌ ബൗളിങ്‌ ഫോം മോശമെന്നാണ്‌. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഇത്രകാലം ആഘോഷിക്കപ്പെട്ട താരത്തെ ബൗളിങ്‌ ഫോമില്ലെന്നു പറഞ്ഞ്‌ ഒഴിവാക്കുന്നത്‌ തീര്‍ച്ചയായും നീതീകരിക്കത്തക്കതല്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എന്നാല്‍, വൈകിയാണെങ്കിലും തെറ്റു മനസിലാക്കിയ ടീം മാനേജ്മെന്റിന്റെ വീണ്ടു വിചാരമാണ്‌ പഠാന്റെ തിരിച്ചയക്കലില്‍ ഉള്ളത്‌. ഇന്ത്യയലെ ഏറ്റവും മികച്ച സ്വിങ്‌ ബൗളറെ പഴയ മേന്മയോടെ തിരിച്ചുകൊണ്ടു വരാന്‍ മത്സര പരിചയം നല്‍കിയേ തീരൂ. ബാറ്റ്സ്മാന്മാര്‍ക്ക പഞ്ഞമില്ലാത്ത ടീമില്‍ പഠാനെ ആ നിലയ്ക്ക്‌ നിലനിര്‍ത്താനാവില്ല. അപ്പോള്‍ ബൗളര്‍ എന്ന നിലയ്ക്ക്‌ സ്ഥാനം തിരിച്ചുപിടിക്കാന്‍ കഴിയുന്ന തലത്തിലേക്ക്‌ പഠാന്‍ മടങ്ങിവരിക തന്നെ വേണം. അതിന്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ മാത്രമാണ്‌ മാര്‍ഗം. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ലോകക്രിക്കറ്റില്‍ ഇന്ത്യ മാത്രമാണ്‌ ഒരു &lt;a href="http://ind.cricinfo.com/db/STATS/TESTS/ALL-ROUNDERS/"&gt;ഓള്‍ റൗണ്ടറില്ലാത്ത&lt;/a&gt; ടീം. കപില്‍ ദേവിനുശേഷം നമുക്ക്‌ അത്തരമൊരു താരമില്ല. ഓസ്ട്രേലിയക്ക്‌ ആന്‍ഡ്രൂ സൈമണ്ട്സ്‌, ഇംഗ്ലണ്ടിന്‌ ഫ്ലിന്റോഫ്‌, ദക്ഷിണാഫ്രിക്കയ്ക്ക്‌ കാലിസും പോളോക്കും, ശ്രീലങ്കയ്ക്ക്‌ ജയസൂര്യ, ന്യസെലന്‍ഡിന്‌ സ്റ്റൈറിസും വെട്ടോറിയും.... ഇന്ത്യ പഠാനില്‍ അത്തരമൊരു താരത്തെ പ്രതീക്ഷിച്ചത്‌ മറ്റു ടീമുകള്‍ ഒരാളില്‍നിന്ന്‌ ഇരട്ടിമൂല്യം സ്വന്തമാക്കുന്നതു കണ്ടുള്ള അസൂയ കൊണ്ടു തന്നെ. പക്ഷെ, പഠാന്റെ കാര്യത്തില്‍ അത്‌ തിരക്കു പിടിച്ച നീക്കമായിപ്പോയി. സ്വാഭാവികമായി വരേണ്ടത്‌ തല്ലിപ്പഴുപ്പിച്ചാലത്തെ സ്ഥിതിയാണ്‌ ഒടുവില്‍ വന്നത്‌. ഇനി പഠാന്റെ കാര്യം പഠാന്‍ തന്നെ നോക്കണം.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-7329756466168611646?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/7329756466168611646/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=7329756466168611646' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/7329756466168611646'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/7329756466168611646'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_04.html' title='ഇര്‍ഫാന്‍ പഠാന്‍, ആരാണ്‌ കുറ്റക്കാര്‍'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_g0ndGq8Z-cA/RZ1cuWCVZVI/AAAAAAAAABs/0br_GFuO2Ak/s72-c/pat.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-3551465579882898049</id><published>2007-01-04T08:52:00.000-08:00</published><updated>2007-01-04T09:00:58.344-08:00</updated><category scheme='http://www.blogger.com/atom/ns#' term='CHESS'/><title type='text'>ശശികിരണ്‍ 2700</title><content type='html'>&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZ0yXmCVZUI/AAAAAAAAABc/hq_Tn9h_8jE/s1600-h/sasi.jpg"&gt;&lt;img id="BLOGGER_PHOTO_ID_5016220940889318722" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_g0ndGq8Z-cA/RZ0yXmCVZUI/AAAAAAAAABc/hq_Tn9h_8jE/s320/sasi.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_g0ndGq8Z-cA/RZ0yC2CVZTI/AAAAAAAAABU/Csx4V2BBXis/s1600-h/sasi.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യയുടെ രണ്ടാം നമ്പര്‍ ചെസ്‌ താരം സഞ്ചരിച്ചത്‌ 19 രാജ്യങ്ങളിലൂടെയാണ്‌. 42 വേദികളിലായി 374 മത്സരങ്ങളില്‍ പങ്കെടുത്തു. നാലു ദിവസത്തിലൊരു ചെസ്‌ മത്സരമെന്ന ഈ തീര്‍ത്ഥാടനം ഫലം ചെയ്തു. &lt;a href="http://en.wikipedia.org/wiki/Krishnan_Sasikiran"&gt;കൃഷ്ണന്‍ ശശികിരണ്‍&lt;/a&gt; ചെസ്‌ താരങ്ങളുടെ മികവിന്റെ അടയാളമായ എലോ റേറ്റിങ്ങില്‍ 2700 എന്ന കടമ്പ പിന്നിട്ടു. ഇന്ത്യയില്‍ വിശ്വനാഥന്‍ ആനന്ദിനുശേഷം 2700 പോയന്റ്‌ പിന്നിടുന്ന ആദ്യ താരമെന്ന ബഹുമതി ശശികിരണ്‍ സ്വന്തമാക്കി. കഠിനാദ്ധ്വാനത്തിലീടെയാണ്‌ ശശികിരണ്‍ ഈ നേട്ടം സ്വന്തമാക്കിയത്‌. തോല്‍വികള്‍ എലോ പോയന്റുകള്‍ നഷ്ടമാക്കിയിട്ടും മനസ്‌ നഷ്ടപ്പെടുത്താതെ പോരാടിയ ശശികിരണ്‍ &lt;a href="http://www.doha-2006.com/"&gt;ദോഹ ഏഷ്യന്‍ ഗെയിംസില്‍ &lt;/a&gt;ഇന്ത്യയുടെ സുവര്‍ണ നേട്ടത്തിലും പങ്കാളിയായി. എന്നാല്‍ ഇന്ത്യയുടെ സുവര്‍ണ താരമെന്ന നിലയില്‍ പരിഗണിക്കപ്പെട്ടത്‌ &lt;a href="http://www.koneruhumpy.com/"&gt;കൊനേരു ഹമ്പി&lt;/a&gt;യായിരുന്നു. ഹമ്പിയുടെ നേട്ടങ്ങളെ വിലകുറച്ചു കാണാനാവില്ലെങ്കിലും, മിക്സഡ്‌ ടീം ഇവന്റില്‍ ശശികിരണിന്റെ പ്രതിഭയാണ്‌ സ്വര്‍ണത്തിലേക്ക്‌ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്‌. ഒ.എന്‍.ജി.സി. ഉദ്യോഗസ്ഥനാണ്‌ 24കാരനായ ശശികിരണ്‍ ഇപ്പോള്‍. ചെന്നൈയാണ്‌ ശശിയുടെ സ്വദേശം. വ്യക്തിഗത മികവുമാത്രമുള്ള താരമെന്നായിരുന്നു ശശികിരണിനെക്കുറിച്ചുണ്ടായിരുന്ന ആരരോപണം. 2002ലും 2004ലും 2006ലും നടന്ന ഒളിമ്പ്യാഡുകളില്‍ ശശി കിരണിന്റെ പ്രകടനം ഇന്ത്യന്‍ ടീമിനെ സഹായിക്കുന്ന തരത്തിലേക്കുയര്‍ന്നില്ല. എന്നാല്‍ ഏഷ്യന്‍ ഗെയിംസോടെ ശശി മികച്ച ടീം മാന്‍ എന്ന പദവിയും കൊയ്തിരിക്കുകയാണ്‌.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-3551465579882898049?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/3551465579882898049/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=3551465579882898049' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3551465579882898049'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/3551465579882898049'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/2700.html' title='ശശികിരണ്‍ 2700'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_g0ndGq8Z-cA/RZ0yXmCVZUI/AAAAAAAAABc/hq_Tn9h_8jE/s72-c/sasi.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-1009195850849785151</id><published>2007-01-03T09:21:00.000-08:00</published><updated>2007-01-04T07:42:19.496-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>ആയിരം ക്ലബ്ബ്‌</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RZvm7mCVZSI/AAAAAAAAABE/kNnFsf0V7RQ/s1600-h/warnea.jpg"&gt;&lt;img id="BLOGGER_PHOTO_ID_5015856521504187682" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RZvm7mCVZSI/AAAAAAAAABE/kNnFsf0V7RQ/s320/warnea.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_g0ndGq8Z-cA/RZvmvGCVZRI/AAAAAAAAAA8/tA8lwKuDhfk/s1600-h/warnea.jpg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം വിക്കറ്റുകളെന്ന നേട്ടത്തില്‍ ശ്രീലങ്കയുടെ &lt;a href="http://content-usa.cricinfo.com/srilanka/content/player/49636.html"&gt;മുത്തയ്യ മുരളീധര&lt;/a&gt;നൊപ്പം ഓസ്ട്രേലിയന്‍ താരം &lt;a href="http://content-usa.cricinfo.com/australia/content/current/player/8166.html"&gt;ഷെയ്ന്‍ വോണും&lt;/a&gt; ഇടം പിടിച്ചു. സിഡ്നിയില്‍ നടന്ന അഞ്ചാം ആഷസ്‌ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍ മോണ്ടി പനേസറുടെ വിക്കറ്റ്‌ സ്വന്തമാക്കിയപ്പോഴാണ്‌ വോണ്‍ ആയിരം ക്ലബിലെത്തിയത്‌. നിലവില്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ വേട്ടക്കാരനാണ്‌ വോണ്‍. &lt;a href="http://content-usa.cricinfo.com/australia/content/current/player/8166.html"&gt;707 ടെസ്റ്റ്‌ വിക്കറ്റുകളും 293 &lt;/a&gt;ഏകദിന വിക്കറ്റുകളുമാണ്‌ വോണിനുള്ളത്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ വോണിനു പിന്നിലാണെങ്കിലും മൊത്തം വിക്കറ്റ്‌ നേട്ടത്തില്‍ വോണിനേക്കാള്‍ ഏറെ മുന്നിലാണ്‌ മുത്തയ്യ മുരളീധരന്‍. നിലവില്‍ 1104 അന്താരാഷ്ട്ര വിക്കറ്റുകള്‍ മുത്തയ്യയുടെ പേരിലുണ്ട്‌. സിഡ്നി ടെസ്റ്റില്‍ ആദ്യ വിക്കറ്റ്‌ നേടിയതോടെ, ഓസീസ്‌ പേസ്‌ ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 900 വിക്കറ്റുകള്‍ സ്വന്തമാക്കി.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-1009195850849785151?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/1009195850849785151/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=1009195850849785151' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1009195850849785151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/1009195850849785151'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_6235.html' title='ആയിരം ക്ലബ്ബ്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RZvm7mCVZSI/AAAAAAAAABE/kNnFsf0V7RQ/s72-c/warnea.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-7617840230615969338</id><published>2007-01-03T07:46:00.000-08:00</published><updated>2007-01-04T07:43:43.107-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>മഗ്രാത്തിനും ഫൈനല്‍ ഓവര്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RZvQ0mCVZQI/AAAAAAAAAAw/NCxmWbqksVY/s1600-h/mcg.jpg"&gt;&lt;img id="BLOGGER_PHOTO_ID_5015832211989292290" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RZvQ0mCVZQI/AAAAAAAAAAw/NCxmWbqksVY/s320/mcg.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://content-usa.cricinfo.com/australia/content/current/player/6565.html"&gt;ഗ്ലെന്‍ മഗ്രാത്ത്‌&lt;/a&gt; ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ പ്രേമികളുടെ നെഞ്ചിലേക്ക്‌ യോര്‍ക്കര്‍ ലെങ്ങ്തില്‍ തീകോരിയിട്ട്‌ പ്രഖ്യാപിച്ചു. 'ഞാനും പടിയിറങ്ങുന്നു'. &lt;a href="http://www.cricketworldcup.com/"&gt;2007ലെ ക്രിക്കറ്റ്‌ ലോകകപ്പോടെ &lt;/a&gt;അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണെന്ന്‌ മെല്‍ബണ്‍ ഗ്രൗണ്ടില്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലാണ്‌ മഗ്രാത്ത്‌ പ്രഖ്യാപിച്ചത്‌. ജനവരി ആദ്യം സിഡ്നിയില്‍ നടക്കുന്ന ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റ്‌ കരിയറിലെ അവസാന ടെസ്റ്റാകുമെന്നാണ്‌ മഗ്രാത്തിന്റെ പ്രഖ്യാപനം. ലോകകപ്പോടെ ഏകദിനത്തില്‍നിന്നും വേര്‍പിരിയും. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;രണ്ടു ദിവസം മുമ്പ്‌ സ്പിന്നര്‍ &lt;a href="http://content-usa.cricinfo.com/australia/content/current/player/8166.html"&gt;ഷെയ്ന്‍ വോണും &lt;/a&gt;അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ്‌ മധ്യനിര ബാറ്റ്സ്മാന്‌ ഡാമിയന്‍ മാര്‍ട്ടിനും ഓസ്ട്രേലിയന്‍ ടീമിനെ വിട്ടുപോയി. ഇതോടെ, ആഷസ്‌ തിരിച്ചുപിടിക്കാനായെങ്കിലും ഡിസംബര്‍ ഓസീസിന്‌ നഷ്ടങ്ങളുടേതായി. 122 ടെസ്റ്റുകളില്‍നിന്ന്‌ 555 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള മഗ്രാത്ത്‌, പഞ്ചദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഇരകളെ സ്വന്തമാക്കിയിട്ടുള്ള ഫാസ്റ്റ്‌ ബൗളറാണ്‌. ടെന്നീസില്‍ പീറ്റ്‌ സാംപ്രാസിനെപ്പോലെ, ഒരു യന്ത്രം കണക്കെ, ലൈനിലും ലെങ്ങ്തിലും അണുവിട തെറ്റാതെ പന്തെറിയുന്ന മഗ്രാത്തിന്‌ എക്കാലത്തെയും മികച്ച ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്കിടെയാണ്‌ സ്ഥാനം. ഭാര്യ ജെയ്ന്‍ അര്‍ബുദ ബാധിതയായതോടെ 2006ല്‍ കൂടുതല്‍ കാലവും ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു മഗ്രാത്ത്‌. എന്നാല്‍ വിരമിക്കല്‍ തീരുമാനത്തിനുപിന്നില്‍ ജെയ്നിന്റെ അസുഖവുമായി ബന്ധമില്ലെന്ന്‌ മഗ്രാത്ത്‌ വ്യക്തമാക്കി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കഴിഞ്ഞ മൂന്നു വര്‍ഷമായി വിടാതെ പിന്തുടരുന്ന പരിക്കുകളും ഈ തീരുമാനത്തിനു പിന്നിലില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. യോജിച്ച സമയമാണിതെന്ന്‌ തോന്നിയതുകൊണ്ടാണ്‌ വിരമിക്കുന്നതെന്നും മഗ്രാത്ത്‌ പറഞ്ഞു. ഒന്നോ രണ്ടോ വര്‍ഷംകൂടി തുടരാനാകുമെന്ന്‌ തനിക്ക്‌ ഉറപ്പുണ്ടെന്ന്‌ വ്യക്തമാക്കിക്കൊണ്ടാണ്‌ മഗ്രാത്ത്‌ തന്റെ തീരുമാനം പുറത്തുവിട്ടത്‌. തന്റെ വിരമിക്കലിനെപ്പറ്റി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്ന ഊഹാപോഹങ്ങളാണ്‌ പ്രതീക്ഷിച്ചതിലും നേരത്തെ തീരുമാനം പ്രഖ്യാപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വോണ്‍ മെല#ബണ്‍ ടെസ്റ്റിനുമുമ്പും താന്‍ സിഡ്നി ടെസ്റ്റിനുമുമ്പും വിരമിക്കല്‍ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന്‌ മഗ്രാത്ത്‌ വ്യക്തമാക്കി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;strong&gt;മെലിഞ്ഞ ആംബ്രോസ്‌&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;പഴയ ഓസ്ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ മൈക്ക്‌ വിറ്റ്നി ഒരിക്കല്‍ ഗ്ലെന്‍ മഗ്രാത്തിനെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയാണ്‌. &lt;/span&gt;&lt;span style="font-size:130%;"&gt;മെലിഞ്ഞ ബൗളര്‍, ആംബ്രോസിനെപ്പോലെ മെലിഞ്ഞത്‌, ബ്രൂസ്‌ റീഡിനെപ്പോലെയല്ല. വിറ്റ്നിയുടെ താരതമ്യം മഗ്രാത്തിന്റെ ബൗളിങ്‌ മികവിനെ സാക്ഷ്യപ്പെടുത്തുന്നതാണ്‌. വിന്‍ഡീസ്‌ ബൗളര്‍ കര്‍ട്ലി ആംബ്രോസിനെപ്പോലെ കൃത്യതയാര്‍ന്ന ബൗളിങ്ങിനുടമയായിരുന്നു മഗ്രാത്തും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;1984ല്‍ ഗ്രെഗ്‌ ചാപ്പലും ഡെന്നീസ്‌ ലില്ലിയും റോഡ്നി മാര്‍ഷും വിരമിച്ചിടത്തുവെച്ച്‌ പതറിപ്പോയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ടീം അലന്‍ ബോര്‍ഡറുടെ നേതൃത്വത്തില്‍ തിരിച്ചുവരവിന്റെ പാതയിലെത്തിയപ്പോഴാണ്‌ ഗ്ലെന്‍ മഗ്രാത്തിനെയും ഷെയ്ന്‍ വോണിനെയും ഡാമിയന്‍ മാര്‍ട്ടിനെയും പോലുള്ളവര്‍ ടീമിലെത്തുന്നത്‌. മെര്‍വ്‌ ഹ്യൂസിന്റെ പകരക്കാരനായ 1993ല്‍ മഗ്രാത്ത്‌ ടീമിലെത്തി. അന്നുവരെ ഡെന്നീസ്‌ ലില്ലി മാത്രമായിരുന്നു ഓസ്ട്രേലിയന്‍ ഫാസ്റ്റ്‌ ബൗളര്‍മാര്‍ക്കിടയില്‍ മഹദ്പരിവേഷമുണ്ടായിരുന്നയാള്‍. എന്നാല്‍, 2005ലെ സൂപ്പര്‍ ടെസ്റ്റില്‍ വിന്‍ഡീസ്‌ ബൗളര്‍ &lt;a href="http://content-usa.cricinfo.com/westindies/content/player/53216.html"&gt;കോര്‍ട്നി വാല്‍ഷിന്റെ &lt;/a&gt;519 വിക്കറ്റ്‌ എന്ന റെക്കോഡ്‌ മഗ്രാത്ത്‌ മറികടന്നതോടെ, ഫാസ്റ്റ്‌ ബൗളര്‍മാരുടെ ഏത്‌ അളവുകോലിലും മഗ്രാത്ത്‌ ഒന്നാമനായി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;എതിരാളികളുടെ ഏറ്റവും വലിയ വിക്കറ്റുകളായിരുന്നു മഗ്രാത്തിന്റെ സ്പെഷലൈസേഷന്‍.വിന്‍ഡീസിന്റെ &lt;a href="http://content-usa.cricinfo.com/westindies/content/player/52337.html"&gt;ബ്രയന്‍ ലാറയും &lt;/a&gt;ഇംഗ്ലണ്ടിന്റെ &lt;a href="http://content-usa.cricinfo.com/england/content/player/8579.html"&gt;മൈക്ക്‌ ആര്‍തര്‍ട്ടനും &lt;/a&gt;ഇന്ത്യയുടെ &lt;a href="http://content-usa.cricinfo.com/india/content/player/35320.html"&gt;സച്ചിന്‍ തെണ്ടുല്‍ക്കറുമൊക്കെ &lt;/a&gt;മഗ്രാത്തിന്റെ പ്രിയപ്പെട്ട ഇരകളായിരുന്നു. ആര്‍തര്‍ട്ടണ്‍ 19 തവണയാണ്‌ മഗ്രാത്തിനു മുന്നില്‍ വീണത്‌. ലാറ 15 തവണയും സച്ചിന്‍ ആറു തവണയും.നിരന്തരം ഓഫ്സ്റ്റമ്പില്‍ കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിയാനുള്ള മഗ്രാത്തിന്റെ കഴിവ്‌ അതുല്യമാണ്‌. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഗ്ലെന്‍ ഡൊണാള്‍ഡ്‌ മഗ്രാത്ത്‌ &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ജനനം 9-2-1970&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;പ്രായം 36 വയസ്‌&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;പ്രകടനം&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;122 ടെസ്റ്റ്‌, 641 റണ്‍സ്‌, 555 വിക്കറ്റ്‌ 8/24 മികച്ച പ്രകടനം, 29 തവണ അഞ്ചുവിക്കറ്റ്‌, 3 തവണ പത്തു വിക്കറ്റ്‌&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;230 ഏകദിനം 109 റണ്‍സ്‌, 342 വിക്കറ്റ്‌, 7/15 മികച്ച പ്രകടനം, ഏഴുതവണ അഞ്ചുവിക്കറ്റ്‌&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-7617840230615969338?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/7617840230615969338/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=7617840230615969338' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/7617840230615969338'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/7617840230615969338'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post_03.html' title='മഗ്രാത്തിനും ഫൈനല്‍ ഓവര്‍'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RZvQ0mCVZQI/AAAAAAAAAAw/NCxmWbqksVY/s72-c/mcg.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-2396627962907676283</id><published>2007-01-03T06:38:00.000-08:00</published><updated>2007-01-04T09:02:52.011-08:00</updated><category scheme='http://www.blogger.com/atom/ns#' term='CRICKET'/><title type='text'>40 ഓവറില്‍ 721 റണ്‍സ്‌</title><content type='html'>&lt;a href="http://1.bp.blogspot.com/_g0ndGq8Z-cA/RZvAFmCVZPI/AAAAAAAAAAk/0KOSSREUkDg/s1600-h/cric.jpg"&gt;&lt;img id="BLOGGER_PHOTO_ID_5015813812349396210" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_g0ndGq8Z-cA/RZvAFmCVZPI/AAAAAAAAAAk/0KOSSREUkDg/s320/cric.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;40 ഓവറില്‍നിന്ന്‌ ബി. മനോജ്‌ കുമാറും മുഹമ്മദ്‌ ഷായ്ബാസ്‌ തുംബിയും ചേര്‍ന്ന്‌ അടിച്ചെടുത്തത്‌ 721 റണ്‍സ്‌. മനോജും തുംബിയും ഒറ്റ സിക്സര്‍ പോലുമടിക്കാതെ ഇത്രയും വലിയ സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍, പണ്ട്‌ സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം 664 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ വിനോദ്‌ കാംബ്ലിപോലും ഞെട്ടിപ്പോയി. ഏതു തലത്തിലെയും മികച്ച കൂട്ടുകെട്ടടക്കം നിരവധി ലോകറെക്കോഡുകള്‍ കടപുഴക്കിയിട്ടും, സച്ചിനെയും കാംബ്ലിയെയും മറികടന്നിട്ടും മനോജിനും തുംബിക്കും അതത്ര വലിയ കാര്യമല്ല. സ്കൂള്‍ ടീമില്‍ സെലക്ഷന്‍ കിട്ടാന്‍ ഇതുപോരെന്നാണ്‌ അവരുടെ അഭിപ്രായം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;a href="http://news.bbc.co.uk/2/hi/south_asia/6154000.stm?DB_OEM_ID=600&amp;ls"&gt;2006 നവംബര്‍ 15നാണ്‌ സ്കൂള്‍ ക്രിക്കറ്റിലെ പുതിയ റെക്കോഡ്‌ ഇവര്‍ സ്ഥാപിച്ചത്‌&lt;/a&gt;. സെക്കന്തരാബാദില്‍ ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച ബ്രദര്‍ ജോണ്‍ ഓഫ്‌ ഗോഡ്‌ ട്രോഫിക്കുവേണ്ടിയുള്ള ഇന്റര്‍ സ്കൂള്‍ അണ്ടര്‍-13 ടൂര്‍ണമെന്റിലാണ്‌ മനോജ്‌ -തുംബി സംഘത്തിന്റെ സാഹസം. സെന്റ്‌ പീറ്റേഴ്സ്‌ ഹൈസ്കൂളിന്റെ ഓപ്പണര്‍മാരായ ഇവര്‍ സെന്റ്‌ ഫിലിപ്സ്‌ സ്കൂളിനെതിരെയാണ്‌ ലോകറെക്കോഡ്‌ സ്ഥാപിച്ചത്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;116 പന്തില്‍നിന്ന്‌ തുംബി അടിച്ചുകൂട്ടിയത്‌ 324 റണ്‍സ്‌. ഇതിനിടെ 57 തവണ പന്ത്‌ അതിര്‍ത്തി കടന്നു. 127 പന്തുകളില്‍നിന്നാണ്‌ മനോജിന്റെ 120 റണ്‍സ്‌. ബൗണ്ടറിയിലേക്ക്‌ പന്ത്‌ പാഞ്ഞത്‌ 46 തവണ. 40 ഓവറിനിടെ 103 തവണ പന്ത്‌ അതിര്‍ത്തി തൊട്ടു മടങ്ങി. 1988ല്‍ ശാരദാശ്രം സ്കൂളിനുവേണ്ടി കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറും വിനോദ്‌ കാംബ്ലിയും ത്രിദ്ന മത്സരത്തിലാണ്‌ 664 റണ്‍സിന്റെ കൂട്ടുകെട്ട്‌ സ്ഥാപിച്ചത്‌. മൂന്നാം വിക്കറ്റിലായിരുന്നു സച്ചിന്‍-കാംബ്ലി റെക്കോഡ്‌. സ്കൂള്‍ ക്രിക്കറ്റില്‍ മൂന്നാം വിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട്‌ എന്നതാകും സച്ചിന്റെയും കാംബ്ലിയുടെയും പേരിലുള്ള റെക്കോഡ്‌. മനോജിന്റെയും തുംബിയുടെയും പ്രകടനം കണ്ടു ഭയന്ന എതിരാളികള്‍ വെറും ഏഴ്‌ ഓവറില്‍ 21 റണ്‍സിനു പുറത്തായി. ഫലം സെന്റ്‌ പീറ്റേഴ്സ്‌ സ്കൂളിന്‌ 700 റണ്‍സ്‌ ജയം. നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ഏത്‌ തലത്തിലെയും ഉയര്‍ന്ന വിജയമെന്ന ലോകറെക്കോഡ്‌ ഇതിനുണ്ട്‌. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ആദ്യമായാണ്‌ നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു താരങ്ങള്‍ ട്രിപ്പില്‍ സെഞ്ച്വറി നേടുന്നത്‌. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്‌, ഏറ്റവും വലിയ ജയം എന്നീ ലോകറെക്കോഡുകളാണ്‌ ഇവര്‍ സൃഷ്ടിച്ചത്‌. യുണൈറ്റഡ്‌ ക്രിക്കറ്റ്‌ ക്ലബ്‌ സ്ഥാപിച്ച അഞ്ചിന്‌ 630 ആണ്‌ ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്‍. മനോജിന്റെയും തുംബിയുടെയും ബാറ്റിന്റെ പ്രഹരമറിഞ്ഞ എതിരാളികള്‍ 77 എക്സ്ട്രാസാണ്‌ നല്‍കിയത്‌. അതില്‍ 57ഉം വൈഡുകള്‍. ഫലത്തില്‍ പത്ത്‌ ഓവര്‍ അവര്‍ അധികമെറിഞ്ഞു. സ്കൂള്‍ ക്രിക്കറ്റിന്റെ നിലവാരത്തെ മറ്റു മത്സരങ്ങളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ഇത്ര വലിയ സ്കോറിലേക്ക്‌ എത്തണമെങ്കില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക്‌ നിസാര പ്രതിഭപോരെന്ന്‌ വിനോദ്‌ കാംബ്ലി തന്നെ പറയുന്നു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;റെക്കോഡു തകര്‍ക്കാനായല്ല കളിച്ചതെന്നും 40 ഓവറും ക്രീസില്‍നില്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും മനോജ്‌ പറഞ്ഞു. 600 റണ്‍സ്‌ പിന്നിട്ടപ്പോളാണ്‌ കോച്ച്‌ സുന്ദര്‍ റാവു 664 റണ്‍സിന്റെ സച്ചിന്‍-കാംബ്ലി റെക്കോഡിനെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്‌. വരുന്ന കളികളിലും ഇതുപോലെ ബാറ്റ്‌ ചെയ്യാനാകും ശ്രമിക്കുകയെന്ന്‌ ഇരുവരും പറഞ്ഞു. മനോജും തുംബിയും ഒരുനാള്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന കാര്യത്തില്‍ സുന്ദര്‍ റാവുവിനും കുട്ടികളുടെ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും സംശയമില്ല. എന്നാല്‍, ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ ഇപ്പോഴത്തെ സാങ്കേതിക നിലവാരം പോരെന്ന്‌ അവര്‍ പറയുന്നു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ടെസ്റ്റ്‌-ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട്‌ ശ്രീലങ്കയുടെ മഹേല ജയവര്‍ദ്ധനയും കുമാര്‍ സംഗക്കാരയും ചേര്‍ന്ന്‌ ഇക്കൊല്ലം ദക്ഷിണാഫ്രിക്കക്കെതിരെ സ്ഥാപിച്ച 624 റണ്‍സാണ്‌. ഏകദിനം-ലിമിറ്റഡ്‌ ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറും ചേര്‍ന്ന്‌ 1999ല്‍ ന്യൊാസെലന്‍ഡിനെതിരെ സ്ഥാപിച്ച 331 റണ്‍സും. മനോജ്‌-തുംബി കൂട്ടുകെട്ടിന്‌ അടുത്തകാലത്തൊന്നുമൊരു വെല്ലുവിളി ഉയരില്ലെന്ന്‌ ഉറപ്പ്‌.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-2396627962907676283?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/2396627962907676283/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=2396627962907676283' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/2396627962907676283'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/2396627962907676283'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/40-721.html' title='40 ഓവറില്‍ 721 റണ്‍സ്‌'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_g0ndGq8Z-cA/RZvAFmCVZPI/AAAAAAAAAAk/0KOSSREUkDg/s72-c/cric.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6493304535833230110.post-5560861265390271794</id><published>2007-01-03T05:57:00.000-08:00</published><updated>2007-01-03T06:53:12.228-08:00</updated><category scheme='http://www.blogger.com/atom/ns#' term='CHESS'/><title type='text'>മൂത്രപ്പുരയും ലോകചാമ്പ്യനും</title><content type='html'>&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RZu3t2CVZOI/AAAAAAAAAAU/EbcgsxE2f0M/s1600-h/topalov-.jpg"&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_g0ndGq8Z-cA/RZu3k2CVZNI/AAAAAAAAAAM/WG5wcfWnYIA/s1600-h/kramnik01.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5015804453615658194" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_g0ndGq8Z-cA/RZu3k2CVZNI/AAAAAAAAAAM/WG5wcfWnYIA/s320/kramnik01.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരു മൂത്രപ്പുരയുടെ പേരില്‍ ഏറെക്കാലം നീണ്ടുനിന്നേക്കാമായിരുന്ന തര്‍ക്കമാണ്‌ റഷ്യക്കാരന്‍ &lt;/span&gt;&lt;a href="http://www.kramnik.com/default.aspx"&gt;&lt;span style="font-size:130%;"&gt;വ്ലാദിമിര്‍ ക്രാംനിക്ക്‌ &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ലോക &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Chess"&gt;&lt;span style="font-size:130%;"&gt;ചെസ്‌&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; പുനരേകീകരണ മത്സരത്തില്‍ ചാമ്പ്യനായതോടെ അവസാനിച്ചത്‌. ക്രാംനിക്ക്‌ ചാമ്പ്യനായിരുന്നില്ലെങ്കില്‍ &lt;/span&gt;&lt;a href="http://www.fide.com/default.asp?curpage=1&amp;x=0.5668756"&gt;&lt;span style="font-size:130%;"&gt;ലോക ചെസ്‌ ഫെഡറേഷന്‍ (ഫിഡെ)&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; അവരുടെ ലോകചാമ്പ്യന്‍ ബള്‍ഗേറിയയുടെ &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Veselin_Topalov"&gt;&lt;span style="font-size:130%;"&gt;വെസലിന്‍ ടോപലോവിനുവേണ്ടി &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;'കളി"ക്കുകയായിരുന്നെന്ന്‌ &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Gary_Kasparov"&gt;&lt;span style="font-size:130%;"&gt;ഗാരി കാസ്പറോവിന്റെ &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;അനുഗ്രഹമുള്ള ക്ലാസിക്കല്‍ താരങ്ങള്‍ക്ക്‌ വാദിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ കിട്ടുമായിരുന്നു.റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായിരുന്ന കാല്‍മികിയയുടെ തലസ്ഥാനമായ എലിസ്റ്റയിലാണ്‌ &lt;/span&gt;&lt;a href="http://www.worldchess2006.com/main.asp?id=910"&gt;&lt;span style="font-size:130%;"&gt;ലോക ചെസ്‌ പുനരേകീകരണ മത്സരം&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; നടന്നത്‌. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;      കാല്‍മികിയ പ്രസിഡന്റും ഫിഡെ അദ്ധ്യക്ഷനുമായ കിര്‍സാന്‍ ഇല്യൂംഷിനോവിന്റെ ശ്രമഫലമായാണ്‌ 13 വര്‍ഷം മുമ്പ്‌ തെറ്റിപ്പിരിഞ്ഞ ചെസ്‌ ലോകത്തെ ഒന്നിപ്പിക്കാനുള്ള നീക്കം സഫലമായത്‌. ഗാരി കാസ്പറോവിന്റെ നേതൃത്വത്തില്‍ അന്ന്‌ വഴിപിരിഞ്ഞുപോയ പ്രൊഫഷണല്‍ ചെസ്‌ അസോസിയേഷന്‍ എന്ന സംഘത്തിന്റെ ഇപ്പോഴത്തെ ചാമ്പ്യനായ ക്രാംനിക്കിനെയും ഫിഡെയുടെ ലോക ചാമ്പ്യന്‍ ടോപ്പലോവിനെയും നേര്‍ക്കുനേര്‍ മത്സരിപ്പിച്ച്‌ ചെസ്‌ ലോകത്ത അവിതര്‍ക്കിത ചാമ്പ്യനെ കണ്ടെത്തുകയായിരുന്നു പുനരേകീകരണ മത്സരത്തിന്റെ ലക്ഷ്യം. ക്രാംനിക്കിന്റെ അടിക്കടിയുണ്ടായ മൂത്രശങ്ക പുനരേകീകരണത്തെ വീണ്ടും താറുമാറാക്കേണ്ടതായിരുന്നു.എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ കളി തുടരാമെന്ന്‌ ഇരു പക്ഷവും സമ്മതിച്ചതോടെയാണ്‌ ആശങ്ക അടങ്ങിയത്‌. 12 റൗണ്ടുകളുണ്ടായിരുന്ന മത്സരത്തില്‍ ആദ്യം 6.5 പോയന്റ്‌ നേടുന്നയാള്‍ ചാമ്പ്യനാകുമെന്നായിരുന്നു ചട്ടം. തുടക്കത്തില്‍ ക്രാംനിക്കും പിന്നീട്‌ ടോപലോവും വിജയങ്ങള്‍ സ്വന്തമാക്കിയതോടെ മത്സരം ഒപ്പത്തിനൊപ്പമായി. 12 മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ ഇരുവരും ഒപ്പം. പിന്നീട്‌ ടൈബ്രേക്കറാണ്‌ വിജയിയെ നിര്‍ണയിച്ചത്‌. അവിടെ ക്രാംനിക്കിന്റെ പ്രതിരോധം തകര്‍ക്കാന്‍ ടോപ്പലോവിനായില്ല. ലോകത്തേറ്റവും കൂടുതല്‍ &lt;/span&gt;&lt;a href="http://gobase.org/studying/articles/elo/"&gt;&lt;span style="font-size:130%;"&gt;എലോ പോയന്റുള്ള &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;(2813) താരമായ ടോപലോവ്‌ ചാമ്പ്യന്‍പട്ടമുറപ്പിച്ചാണ്‌ എലിസ്റ്റയില്‍ വന്നത്‌. ഒരു വര്‍ഷത്തിലേറെയായി മത്സരങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്ന ക്രാംനിക്കിനെ അറ്റാക്കിങ്‌ ശൈലി പിന്തുടരുന്ന ടോപലോവ്‌ എളുപ്പം കീഴ്പ്പെടുത്തുമെന്ന്‌ ആരാധകരും കരുതി. എന്നാല്‍ പ്രതിരോധമാണ്‌ മികച്ച ആക്രമണമെന്നു വിശ്വസിക്കുന്ന ക്രാംനിക്കിന്‌ ടോപലോവിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ എളുപ്പം സാധിച്ചു. ജയിക്കാനുള്ള ടോപ്പലോവിന്റെ തിടുക്കം ഒന്നിലേറെ മത്സരങ്ങളില്‍ സമനില വഴങ്ങാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ചാമ്പ്യന്‍ഷിപ്പ്‌ നാലു ഗെയിം പിന്നിട്ടപ്പോഴാണ്‌ വിവാദമായി മൂത്രപ്പുര സന്ദര്‍ശനം കടന്നുവന്നത്‌. ക്രാംനിക്ക്‌ കൂടെക്കൂടെ മൂത്രപ്പുരയില്‍പ്പോകുന്നത്‌ കമ്പ്യൂട്ടറില്‍ മത്സരങ്ങള്‍ അവലോകനംചെയ്ത്‌ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണെന്ന്‌ ടോപ്പലോവ്‌ പക്ഷം ആരോപിച്ചു. എല്ലായിടത്തും നിരീക്ഷകരുള്ള മത്സരവേദിയില്‍ താരങ്ങള്‍ക്ക്‌ സ്വകാര്യതയുള്ളത്‌ അവരവരുടെ മൂത്രപ്പുരകളില്‍ മാത്രമായിരുന്നു. സ്വകാര്യ മൂത്രപ്പുരകള്‍ നിരോധിച്ച്‌ പൊതു മൂത്രപ്പുര മാത്രമേ അനുവദിക്കാവൂവെന്നും മൂത്രപ്പുരയില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ടോപ്പലോവിന്റെ പക്ഷം വാദിച്ചു. ഇതു നടപ്പായില്ലെങ്കില്‍ പിന്മാറുമെന്നായിരുന്നു ഭീഷണി. സ്വകാര്യ മൂത്രപ്പുരകള്‍ നിരോധിച്ചുകൊണ്ട്‌ അപ്പീല്‍ കമ്മറ്റി തീരുമാനമെടുത്തതോടെ ക്രാംനിക്ക്‌ പക്ഷം ചൂടായി. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ക്രാംനിക്ക്‌ അഞ്ചാം ഗെയിം ബഹിഷ്കരിക്കുകയും ചെയ്തു. ക്രാംനിക്ക്‌ ബഹിഷ്കരിച്ച അഞ്ചാം ഗെയിം താന്‍ ജയിച്ചതായി പ്രഖ്യാപിക്കണമെന്ന്‌ ടോപ്പലോവ്‌ ആവശ്യപ്പെട്ടതോടെ പുനരേകീകരണം അസാധ്യമാകുമെന്ന നിലയായി.ഒടുവില്‍ അഞ്ചാം ഗെയിം വീണ്ടും നടത്തണമെന്ന ക്രാംനിക്കിന്റെ ആവശ്യം നിരാകരിച്ച്‌ ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ ടോപലോവ്‌ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. പകരമായി &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Kramnik"&gt;&lt;span style="font-size:130%;"&gt;ക്രാംനിക്കിന്‌ &lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;സ്വകാര്യ മൂത്രപ്പുരകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചു കിട്ടി. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ക്രാംനിക്കിനെതിരെ ആരോപണമുന്നയിച്ച ടോപ്പലോവിന്‌ അത്ര നല്ല പശ്ചാത്തലമല്ല ഉള്ളത്‌.കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയില്‍ നടന്ന ഫിഡെ ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സഹായിയുടെ അംഗവിക്ഷേപങ്ങളാണ്‌ ടോപ്പലോവിനെ സഹായിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. അന്ന്‌ രണ്ടാം സ്ഥാനക്കാരനായ &lt;/span&gt;&lt;a href="http://en.wikipedia.org/wiki/Viswanathan_Anand"&gt;&lt;span style="font-size:130%;"&gt;വിശ്വനാഥന്‍ ആനന്ദ്‌&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; ഒഴികെയുള്ളവര്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു.ഏതായാലും ക്രാംനിക്കിന്റെ അന്തിമ ജയം പുനരേകീകരണ ചാമ്പ്യന്‍ഷിപ്പിലെ വിവാദത്തെയും തല്‍ക്കാലം അടക്കിനിര്‍ത്തി. 2002ലാണ്‌ ഫിഡെയും പി.സി.എയും പുനരേകീകരണത്തിന്‌ സമ്മതിച്ചത്‌. എന്നാല്‍ ക്രാംനിക്കിനെ ഫിഡെ ചാമ്പ്യനെതിരെ അണിനിരത്താന്‍ 2006 വരെ ഇല്യൂംഷിനോവിന്‌ ശ്രമിക്കേണ്ടി വന്നു. തുടക്കത്തില്‍ മത്സരത്തോട്‌ ക്രാംനിക്ക്‌ യോജിച്ചിരുന്നില്ല. ഇതിനിടെ രോഗ ബാധിതനായി ഏറെനാള്‍ ചെസ്‌ ലോകത്തുനിന്ന്‌ വിട്ടു നില്‍ക്കുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ഏപ്രിലിലാണ്‌ ചാമ്പ്യന്‍ഷിപ്പിന്‌ അന്തിമ രൂപമായത്‌.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;താരങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി 1993ല്‍ താന്‍ സ്ഥാപിച്ച അസോസിയേഷനെ ഫിഡെ അംഗീകരിക്കാതിരുന്നതിനെത്തിടര്‍ന്നാണ്‌ കാസ്പറോവ്‌ ഏതാനും താരങ്ങളുമായി പിരിഞ്ഞുപോയത്‌. അന്ന്‌ ലോക ചാമ്പ്യന്‍ സ്ഥാനത്തേക്ക്‌ കാസ്പറോവുമായി മത്സരിച്ചിരുന്ന ബ്രിട്ടന്റെ നിഗല്‍ ഷോട്ടിനെയും ഫിഡെ പുറത്താക്കിയിരുന്നു. ക്രാംനിക്ക്‌ 2000ല്‍ തോല്‍പ്പിക്കുന്നതുവരെ കാസ്പറോവ്‌ ബദല്‍ ലോകചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക്കല്‍ ചാമ്പ്യനായി നിലനിന്നു. 2004ലും ക്രാംനിക്കുതന്നെയായി ക്ലാസിക്കല്‍ ചാമ്പ്യന്‍. പുനരേകീകരണ ചാമ്പ്യന്‍ഷിപ്പിലും ജയിച്ചതോടെ, കാസ്പറോവിനുശേഷമുള്ള മഹാനായ താരമാരെന്ന ചോദ്യത്തിന്‌ ക്രാംനിക്ക്‌ ഉത്തരം നല്‍കിയിരിക്കുകയാണ്‌. ചെസ്‌ ലോകത്ത്‌ മറ്റുള്ളവരുടെ അവകാശവാദങ്ങളെയെല്ലാം തകര്‍ത്ത്‌ ക്രാംനിക്ക്‌ ഒന്നാമനായി നില്‍ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6493304535833230110-5560861265390271794?l=sportsatgirish.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sportsatgirish.blogspot.com/feeds/5560861265390271794/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6493304535833230110&amp;postID=5560861265390271794' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5560861265390271794'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6493304535833230110/posts/default/5560861265390271794'/><link rel='alternate' type='text/html' href='http://sportsatgirish.blogspot.com/2007/01/blog-post.html' title='മൂത്രപ്പുരയും ലോകചാമ്പ്യനും'/><author><name>ആര്‍. ഗിരീഷ്‌ കുമാര്‍</name><uri>http://www.blogger.com/profile/06776105238187329848</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_g0ndGq8Z-cA/RZu3k2CVZNI/AAAAAAAAAAM/WG5wcfWnYIA/s72-c/kramnik01.jpg' height='72' width='72'/><thr:total>0</thr:total></entry></feed>
